സ്മാര്‍ട്ടായി ജനകീയമായി റവന്യു

സ്മാര്‍ട്ടായി ജനകീയമായി റവന്യു
കെ രാജന്‍
റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍’് എതാണ് റവന്യൂ വകുപ്പിന്റെ ആപ്തവാക്യം. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം, ഭൂരഹിതര്‍ ഇല്ലാത്ത സംസ്ഥാനം, ഭവനരഹിതര്‍ക്ക് സുരക്ഷിതമായ ഭവനം എീ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തിനരികെയാണ് സര്‍ക്കാര്‍. അതിദരിദ്രരായ മുഴുവന്‍ പേരെയും ദാരിദ്ര്യത്തില്‍ നി് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 2025 നവംബര്‍ ഒിന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. അതിദരിദ്രരില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി കണ്ടെത്തുക എത് മുന്‍ഗണനാടിസ്ഥാനത്തിലാക്കി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഊര്‍ജിത ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂ് വര്‍ഷത്തിനുള്ളില്‍ 1,80,887 കുടുംബങ്ങള്‍ക്കാണ് പ’യം നല്‍കിയത്. ഇത് ചരിത്ര നേ’മാണ്.
മൂ് ലക്ഷം പ’യങ്ങള്‍ വിതരണം ചെയ്യുക എ ലക്ഷ്യത്തോടെ പ’യ മിഷന്‍, പ’യ അസം’ി, പ’യ ഡാഷ് ബോര്‍ഡ്, അദാലത്തുകള്‍ എിവ സംഘടിപ്പിച്ചു.
മഞ്ചേരിയിലെ സത്രം ഭൂമി, കണ്ണൂര്‍ ജില്ലയിലെ മൊറാഴ, മലപ്പുറം ജില്ലയിലെ കൊടയ്ക്കല്‍ ടൈല്‍സ് ഫാക്ടറി, തൃശൂര്‍ ജില്ലയിലെ തെലുങ്കര്‍ നഗര്‍, തൃശൂരിലെ ത െഒളകര ആദിവാസി ഉതി എിങ്ങനെ വിവിധ ഇടങ്ങളിലെ അനേകര്‍ പതിറ്റാണ്ടുകളായി കണ്ട പ’യം എ സ്വപ്നം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വ ശേഷം സാക്ഷാത്കരിക്കാനായി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത 1,77,011 പ’യങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ എ’് വര്‍ഷം കൊണ്ട് 3,57,898 പ’യങ്ങള്‍ വിതരണം ചെയ്തു. 1,42,102 പ’യങ്ങള്‍ കൂടി വിതരണം ചെയ്താല്‍, രണ്ട് സര്‍ക്കാരുകളും ചേര്‍് അഞ്ച് ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാം.
മലയോര പ’യ വിതരണം
നിലവില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെ’ മറ്റൊരു ദൗത്യമാണ് മലയോര പ’യ വിതരണം. ഇതുമായി ബന്ധപ്പെ’് മൂ് പതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമാണ് പുതിയ സംയുക്ത പരിശോധന, പുതിയ അപേക്ഷ എത്. കേന്ദ്ര വനം മന്ത്രിയും സഹമന്ത്രിയുമായും സംസ്ഥാന റവന്യൂ, വനം മന്ത്രിമാര്‍ 2024 ഫെബ്രുവരി ഏഴിന് നടത്തിയ കൂടിക്കാഴ്ച അനുകൂലമായ തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിവേഗ ഇടപെടലുകളാണ് നടക്കുത്.
വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയില്‍ സ്ഥിരതാമസം നടത്തു അര്‍ഹരായവര്‍ക്ക് പ’യം അനുവദിക്കാനുള്ള നടപടികള്‍ അതത് വകുപ്പുകളുടെ അനുമതിയോടെ നടക്കുുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ, റവന്യൂവകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തീരാജ് ആക്ട് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ശ്മശാനങ്ങള്‍, മേച്ചില്‍പ്പുറങ്ങള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയവ ആക്ടിന്റെ 279-ാം വകുപ്പ് പ്രകാരം റവന്യൂ വകുപ്പിലേക്ക് വി’ൊഴിയാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്ക് നല്‍കി ഇതിനകം ഉത്തരവായിക്കഴിഞ്ഞു. വനം, ഇറിഗേഷന്‍ വകുപ്പുകളും സമാനമായ നടപടികളിലേക്ക് കടക്കുകയാണ്. ഇതെല്ലാം അര്‍ഹര്‍ക്ക് ഭൂമി അനുവദിക്കുവാന്‍ സഹായകരമാകും.
പ’യ മിഷന്‍
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരേയും ഭൂമിയുടെ ഉടമകളാക്കുക എ ലക്ഷ്യസാക്ഷാത്കാരത്തിനായി സംസ്ഥാനത്ത് പ’യ മിഷന്‍ രൂപീകരിച്ചു. വില്ലേജ് തലം മുതല്‍ സെക്ര’േറിയറ്റ് വരെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗം മുതല്‍ നിയമസഭാ സാമാജികര്‍ വരെയുള്ള ജനപ്രതിനിധികളും ഉള്‍പ്പെടു പ’യ മിഷന്‍ കേരളത്തിലെ പ’യ വിതരണത്തിന് പുതിയ ദിശാസൂചികയാണ്.
എംഎല്‍എമാരുടെ അധ്യക്ഷതയില്‍ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ മുഴുവന്‍ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു നടത്തിയ പ’യ അസം’ികള്‍ വഴി പ’യപ്രശ്‌നങ്ങള്‍ കണ്ടെത്തി അവയ്ക്ക് പ’യ മിഷനിലൂടെ പരിഹാരം കണ്ടുവരികയാണ്. ഇതിനായി മന്ത്രി പങ്കെടുത്ത് ഓലൈനായി പ’യ അദാലത്തുകളും ജില്ലാ അടിസ്ഥാനത്തില്‍ നടത്തിവരുു.
സ്മാര്‍’് വില്ലേജ്
സംസ്ഥാനത്ത് 540 വില്ലേജുകള്‍ സ്മാര്‍’് ആയി. 830 വില്ലേജുകള്‍ സ്മാര്‍’് ആക്കുതിന് ഭരണാനുമതിയായി. 91 വില്ലേജുകളില്‍ നിര്‍മ്മാണവും 199 ഇടങ്ങളില്‍ നടപടികളും പുരോഗമിക്കുു.
രാജ്യത്തിന് മാതൃകയായി
ഡിജിറ്റല്‍ റീസര്‍വെ
ഐക്യകേരളത്തില്‍ 1966-ല്‍ റീസര്‍വെ നടപടികള്‍ ആരംഭിച്ചെങ്കിലും 57 വര്‍ഷം പിി’ും 911 വില്ലേജുകളില്‍ മാത്രമാണ് റീസര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചത്. എല്ലാ ഭൂരേഖകളും ഡിജിറ്റലാക്കുതിന്റെ ഭാഗമായി 89 വില്ലേജുകള്‍ ഡിജിറ്റലായി സര്‍വേ ചെയ്തു. 27 വില്ലേജുകളില്‍ നിലവില്‍ ഡിജിറ്റല്‍ സര്‍വെ പുരോഗമിക്കുു. ശേഷിക്കു 1550 വില്ലേജുകള്‍ ഡിജിറ്റല്‍ സര്‍വെ ചെയ്യുതിനായി
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 858.42 കോടി രൂപയുടെ ബൃഹത് പദ്ധതി തയ്യാറാക്കിയി’ുണ്ട്.
സിഒആര്‍എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആര്‍ടികെ, റോവര്‍, ഇടിഎസ് ഡ്രോ, ലിഡാര്‍ എിവ ഉപയോഗിച്ച് 2026-നുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുതിനാണ് ലക്ഷ്യമിടുത്. ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയായ വില്ലേജുകളില്‍ സര്‍വെ വകുപ്പിന്റെ ഇ-മാപ്, റവന്യു വകുപ്പിന്റെ റെലിസ്, രജിസ്ട്രേഷന്‍ വകുപ്പിന്റെ പേള്‍ എീ സോഫ്റ്റ് വെയറുകള്‍ സംയോജിപ്പിച്ച് ഒരു ഇന്റഗ്രേറ്റഡ് പോര്‍’ല്‍ (ഐഎല്‍ഐഎംഎസ്) നിലവില്‍ വു. ആദ്യഘ’ത്തിലെ 200 വില്ലേജുകളുടെയും രണ്ടാംഘ’ത്തിലെ 239 വില്ലേജുകളുടെയും ഡിജിറ്റല്‍ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുു. മൂാം ഘ’ം 200 വില്ലേജുകളില്‍ ഫെബ്രുവരി 14ന് ആരംഭിച്ചു.
ഈ പദ്ധതിയുടെ മാതൃക മനസ്സിലാക്കാനായി ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്നാട്, അസം, ഒറിസ, ലക്ഷദ്വീപ് എീ സംസ്ഥാനങ്ങളെല്ലാം കേരളത്തിലെ റവന്യൂ വകുപ്പിനെ സമീപിച്ചി’ുണ്ട്. ഒരാഴ്ചക്കാലം നീളു തിരുവനന്തപുരത്ത് ഏപ്രിലില്‍ നടക്കു എല്ലാ സംസ്ഥാനങ്ങളിലെയും റവന്യൂ, സര്‍വെ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കു നാഷണല്‍ ഡിജിറ്റല്‍ സര്‍വെ കോക്ലേവ് ഈ രംഗത്ത് കേരളം സൃഷ്ടിച്ച അഭിമാനമാതൃകയുടെ സാക്ഷ്യമാണ്.
പ്രോപ്പര്‍’ി കാര്‍ഡ്
എല്ലാ ഭൂവുടമകള്‍ക്കും മുഴുവന്‍ രേഖകളും ഉള്‍ക്കൊള്ളു ഭൂ-കാര്‍ഡ് (പ്രോപ്പര്‍’ി കാര്‍ഡ്) വിതരണം ചെയ്യുതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചി’ുണ്ട്. ഡിജിറ്റല്‍ റീ സര്‍വെ പൂര്‍ത്തിയായ വില്ലേജുകളില്‍ 2025 നവംബര്‍ മുതല്‍ കാര്‍ഡ് വിതരണം ആരംഭിക്കുവാനാണ് പദ്ധതിയിടുത്.
‘നക്ഷ’ പദ്ധതി
സര്‍വെ ഓഫ് ഇന്ത്യയുമായി ചേര്‍് റവന്യൂ വകുപ്പ് ‘നക്ഷ’ (നാഷണല്‍ ജില്ലാ സ്‌പേഷ്യല്‍ നോളജ് ബേസ്ഡ് ലാന്‍ഡ് സര്‍വെ ഓഫ് അര്‍ബന്‍ ഹാബിറ്റേഷന്‍) പദ്ധതി ആരംഭിച്ചു. കേരളത്തിലെ 10 നഗരങ്ങളെയാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുത്. നെയ്യാറ്റിന്‍കര നഗരസഭയില്‍ പദ്ധതി ആരംഭിച്ചു. വൈക്കം, പുനലൂര്‍, കാസര്‍കോട് നഗരസഭയില്‍ നേരത്തേ റവന്യൂ വകുപ്പ് ആരംഭിച്ച ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കി, 9(2) വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ്.
യൂണിക് തണ്ടപ്പേര്‍
സംസ്ഥാനത്തെ ഒരു പൗരന് ഒരു തണ്ടപ്പേര്‍ എ ലക്ഷ്യത്തോടെ നടപ്പിലാക്കു യൂണിക് തണ്ടപ്പേര്‍ സംവിധാനം നിലവില്‍ വു. ഭൂപരിഷ്‌ക്കരണം കഴിഞ്ഞാല്‍ കേരളചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവു മഹത്തായ പദ്ധതിയാണ് യൂണിക് തണ്ടപ്പേര്‍ സംവിധാനം.
എല്ലാ സേവനങ്ങളും ഡിജിറ്റല്‍
റവന്യൂ, സര്‍വേ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിച്ച് എന്റെ ഭൂമി ഇന്റഗ്രേറ്റഡ് പോര്‍’ല്‍ മറ്റൊരു നാഴികക്കല്ലാണ്. എല്ലാ സേവനങ്ങളും സ്മാര്‍’് എ പ്രഖ്യാപിത ലക്ഷ്യ സാക്ഷാത്കാരത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. വകുപ്പ് മുഖേന നല്‍കി വരു സാക്ഷ്യപത്രങ്ങള്‍ക്ക് പുറമേ റവന്യൂ വകുപ്പിലേക്ക് സ്വീകരിക്കപ്പെടു എല്ലാ പേമെന്റുകളും ഡിജിറ്റലാക്കി. 23 തരം സര്‍’ിഫിക്കറ്റുകളാണ് ഇ് റവന്യൂ വകുപ്പ് ഓലൈനായി നല്‍കിവരുത്. 10 കോടിയിലധികം സര്‍’ിഫിക്കറ്റുകള്‍ ഇത്തരത്തില്‍ നല്‍കിക്കഴിഞ്ഞു.
ലോകത്തെവിടെനിും തങ്ങള്‍ക്ക് ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ ഓലൈനായി അപേക്ഷിക്കാനും ലഭ്യമാക്കാനും സാധിക്കും. യുകെ, യുഎസ്എ, കനഡ, സിങ്കപ്പൂര്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹറിന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഉള്ള കേരളത്തിലെ ഭൂവുടമകള്‍ക്ക് സൗകര്യം ലഭ്യമാണ്്. എല്ലാ റവന്യൂ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകത്തക്ക വിധത്തില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ ത െസജ്ജമാകും.

വികസനത്തിന് ഭൂമി
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വതിനുശേഷം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7282.98ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ബന്ധപ്പെ’ വകുപ്പുകള്‍ക്ക് കൈമാറി. ഇതിലൂടെ നഷ്ടപരിഹാരമായി 31,264.712കോടി രൂപനല്‍കി. ദേശീയപാതയ്ക്ക് വേണ്ടി മാത്രം 3503 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുകയും 25120.81കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗവും സുതാര്യതയും കൈവരുത്തുതിന് ഓലൈന്‍ സംവിധാനം ആരംഭിച്ചു. ഘഅങട (ഘമിറ അരൂൗശശെശേീി ങമിമഴലാലി േട്യേെലാ) എ സോഫ്റ്റ് വെയര്‍ ഇതിനായി വികസിപ്പിച്ചു.
നിയമഭേദഗതികള്‍
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുളള തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുതിനുളള അധികാരം ഡെപ്യൂ’ി കളക്ടര്‍മാര്‍ക്കു കൂടി നല്‍കി നിയമ ഭേദഗതി നിയമസഭ പാസാക്കി.
പതിച്ചു നല്‍കിയ ഭൂമി പതിച്ചു നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ വിനിയോഗിച്ച കേസുകളില്‍ അവ ക്രമീകരിച്ച് നല്‍കുതിനു ഭൂപതിവ് നിയമത്തില്‍ നിയമഭേദഗതി പാസാക്കി.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് നല്‍കി വരു അന്വിറ്റി വര്‍ധിപ്പിക്കുതിനായി ശ്രീ പണ്ടാരവക ഭൂമികള്‍ (നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ആക്ടില്‍ ഭേദഗതി കൊണ്ടു വു.
കെ’ിട നികുതി നിയമം കാലോചിതമായി പരിഷ്‌കരിക്കുതിന് ഏഴ് ഭേദഗതികള്‍ കൊണ്ടു വു. കേരള കെ’ിട നികുതി നിയമം ഭേദഗതി നിയമസഭ പാസാക്കി.
2002-ലെ കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും (ഭേദഗതി) ബില്‍ കൊണ്ടുവു. 2022ലെ കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമത്തില്‍ 20-ാം വകുപ്പിലും 23-ാം വകുപ്പിലും ഭേദഗതികള്‍ കൊണ്ടുവു.
ജനോപകാരപ്രദമായ നിരവധി നിര്‍ദേശങ്ങളോടെ കേരള റവന്യൂ റിക്കവറി ഭേദഗതി നിയമം നടപ്പിലാക്കി.