ശ്രദ്ധ വേണം ചികിത്സയും

ശ്രദ്ധ വേണം ചികിത്സയും
ഡോ. അരു ബി നായര്‍
പ്രൊഫസര്‍, സൈക്യാട്രി, ഗവ.മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

മനുഷ്യനെയും മൃഗങ്ങളെയും തമ്മില്‍ വ്യത്യസ്തരാക്കുത് നമ്മുടെ തലച്ചോറിന്റെ മുന്‍ഭാഗത്ത് നിലനില്‍ക്കു പ്രീ ഫ്രോണ്ടല്‍ കോര്‍ടെക്സ് എ ഭാഗമാണ്. മനുഷ്യന്റെ ആത്മനിയന്ത്രണത്തിന്റെയും ആസൂത്രണ ശേഷിയുടെയും ശ്രദ്ധയുടെയും ഒക്കെ കേന്ദ്രമാണ് ഈ ഭാഗം. ഈ ഭാഗത്ത് നിലനില്‍ക്കു ഡോപ്പമൈന്‍ എ രാസവസ്തുവാണ് നമുക്ക് ആനന്ദം ലഭിക്കുതിന് അടിസ്ഥാനമാകുത്. വ്യായാമം ചെയ്യുമ്പോഴും സംഗീതം കേള്‍ക്കുമ്പോഴും സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടുമ്പോഴും ഒക്കെ തലച്ചോറിലെ ഡോപ്പമിന്റെ അളവ് ക്രമമായി ഉയര്‍് ഉച്ചസ്ഥായിയിലെത്തി കുറേനേരം അങ്ങനെ നിശേഷം പതിയെ കുറയും.
എാല്‍ ഓലൈന്‍ ഗെയിം കളിക്കുമ്പോഴും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴും തലച്ചോറിലെ ഡോപ്പമിന്റെ അളവ് പൊടുനെ വര്‍ധിക്കുു. അമിതമായ അളവിലേക്ക് ഇത് കൂടുമ്പോള്‍ പെ’െ് ചില പെരുമാറ്റ പ്രശ്നങ്ങള്‍ പ്രകടമാകുു. ആത്മനിയന്ത്രണം നഷ്ടപ്പെടുതോടെ നാം അക്രമാസക്തരാകുു.
മനസ്സില്‍ തോു എന്ത് മൃഗീയ വികാരവും ഉടനടി പ്രകടിപ്പിക്കു അവസ്ഥയിലേക്ക് എത്തിച്ചേരുു. ഡോപ്പമിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചാല്‍ ചെവിയില്‍ അശരീരി ശബ്ദങ്ങള്‍
മുഴങ്ങുത് പോലെയുള്ള മിഥ്യാനുഭവങ്ങളും ആരൊക്കെയോ ത െകൊല്ലാന്‍ വരുു എ മ’ിലുള്ള മിഥ്യാവിശ്വാസങ്ങളും പ്രകടമാകുു. അങ്ങനെ ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ തകര്‍ത്ത് ചിത്തഭ്രമത്തിലേക്ക് നയിക്കുു.
ലഹരി അടിമത്തത്തിന്റെ
ലക്ഷണങ്ങള്‍
താഴെപ്പറയു ലക്ഷണങ്ങളില്‍ മൂണ്ണെമെങ്കിലും ഒരു മാസക്കാലമെങ്കിലും തുടര്‍ച്ചയായി പ്രകടിപ്പിച്ചാല്‍ അയാള്‍ ലഹരിവസ്തുവിന് അടിമപ്പെ’ു എ് സംശയിക്കണം. മദ്യവും പുകയില ഉല്‍പ്പങ്ങളും കഞ്ചാവും രാസലഹരികളും അടക്കമുള്ള എല്ലാ ലഹരിവസ്തുക്കള്‍ക്കും ഈ മാനദണ്ഡം ബാധകമാണ്.
1. ലഹരിവസ്തു ഉപയോഗിക്കാനുള്ള അദമ്യവും തീവ്രവുമായ ആസക്തി.
2. ലഹരിവസ്തുവിന്റെ അളവും അത് ഉപയോഗിക്കു സമയവും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ
3. ആനന്ദാനുഭൂതി ലഭിക്കാന്‍ ഉപയോഗിക്കു ലഹരി വസ്തുവിന്റെ അളവ് കൂ’ിക്കൂ’ി കൊണ്ടുവരേണ്ട സ്ഥിതി.
4. സ്ഥിരമായി ഉപയോഗിക്കു ലഹരി വസ്തു പൊടുനെ കി’ാതെ വരുമ്പോള്‍ പെ’െ് പ്രകടമാകു പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍. ഉറക്കക്കുറവും അമിത ഉത്കണ്ഠയും അമിത ദേഷ്യവും തൊ’് അങ്ങേയറ്റം ഭീകരമായ അക്രമസ്വഭാവവും അപസ്മാരവും സ്ഥലകാലബോധമില്ലായ്മയും ഒക്കെ പിന്‍വാങ്ങല്‍ ലക്ഷണങ്ങളാകാം
5. ലഹരിവസ്തുവിന്റെ ഉപയോഗം അല്ലാതെ മറ്റൊും ഈ വ്യക്തിക്ക് ആഹ്ലാദം പകരുില്ല
6. ലഹരിവസ്തുക്കളുടെ ഉപയോഗം തന്റെ ആരോഗ്യത്തിനും സാമ്പത്തിക സ്ഥിതിക്കും തകരാര്‍ ഉണ്ടാക്കുു എ് തിരിച്ചറിഞ്ഞി’ും അത് ഉപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ.
കഴിഞ്ഞ തലമുറയില്‍പ്പെ’ ചെറുപ്പക്കാര്‍ മദ്യമോ സിഗരറ്റോ വ്യാപകമായി ഉപയോഗിച്ചിരുപ്പോള്‍ ആ വസ്തുക്കളുടെ ഗന്ധം മൂലവും അത് ഉപയോഗിക്കുമ്പോള്‍ ശരീര ചലനങ്ങളില്‍ ഉണ്ടാകു സവിശേഷമായ മാറ്റങ്ങള്‍ മൂലവും ലഹരി ഉപയോഗിച്ചിരുവരെ തിരിച്ചറിയാന്‍ മുതിര്‍വര്‍ക്ക് കഴിഞ്ഞിരുു. എാല്‍ രാസലഹരികള്‍ ഉപയോഗിച്ചവരെ പ്രത്യേക ഗന്ധം കൊണ്ടോ മറ്റ് ശാരീരിക ലക്ഷണങ്ങള്‍ കൊണ്ടോ തിരിച്ചറിയാന്‍ സാധ്യമല്ല. പലപ്പോഴും ലഹരി ഉപയോഗത്തെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് തള്ളിവിടുത് ഈ പ്രശ്നമാണ്. എങ്കിലും നിങ്ങളുടെ വീ’ിലുള്ള ഒരു കൗമാരപ്രായക്കാരന്‍ ലഹരി ഉപയോഗിക്കുു എങ്കില്‍ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. അടിസ്ഥാന സ്വഭാവത്തില്‍ പൊടുനെ ഒരു മാറ്റം വരുകയാണെങ്കില്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട
തുണ്ട്. ശരീരം വല്ലാതെ മെലിഞ്ഞു വരിക, വിശപ്പില്ലായ്മയും ഉറക്കക്കുറവും അനുഭവപ്പെടുക, ശബ്ദങ്ങളോട് അസഹിഷ്ണുത തോുക, പെ’െ് പൊ’ിത്തെറിക്കുക, മുതിര്‍വര്‍ക്ക് മുഖം തരാതെ ഇരിക്കുക, പകല്‍ സമയത്ത് കിടുറങ്ങുക, കണ്ണുകള്‍ ചുമിരിക്കുക, ശരീരത്തില്‍ പലയിടത്തായി മുറിപ്പാടുകള്‍ പ്രത്യക്ഷപ്പെടുക എിവയൊക്കെ ലഹരി ഉപയോഗത്തിന്റെ സൂചനകളാകാം. പഴയ കൂ’ുകാര്‍ അപ്രത്യക്ഷമാവുകയും പുതിയ ചില കൂ’ുകാര്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാം. പലപ്പോഴും പ്രായത്തില്‍ വളരെ മുതിര്‍ ഈ കൂ’ുകാരെക്കുറിച്ച് വീ’ുകാരോട് തുറുപറയാന്‍ കു’ികള്‍ മടിക്കും. പുതിയ കൂ’ുകാരോടൊപ്പം എങ്ങോ’ുപോകുു തുടങ്ങിയ കാര്യങ്ങളും ഗോപ്യമായി വെക്കും. വീ’ില്‍നി് കൊടുക്കാതെത െകു’ികളുടെ കയ്യില്‍ പണം കാണപ്പെടുുവെങ്കില്‍ അതും സംശയം വര്‍ധിപ്പിക്കേണ്ട സൂചനയാണ്.
എന്താണ് പരിഹാരം?
യുവതലമുറ ലഹരിയിലേക്ക് അടുക്കുതിന് ഒ’േറെ സാമൂഹിക കാരണങ്ങളുണ്ട്. അമിതമായി ഡിജിറ്റല്‍ ഉപയോഗംമൂലം സംഭവിച്ച സാമൂഹിക വിച്ഛേദനം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി ആഗ്രഹിക്കു കാര്യങ്ങളെല്ലാം ക്ഷണനേരം സാധിക്കുതിനാല്‍ മനസ്സില്‍ തോു ആഗ്രഹങ്ങള്‍ സാധിക്കാതെ വരാം എ സാധ്യതയുമായി തലച്ചോറിന് പൊരുത്തപ്പെടാന്‍ സമയം കി’ാതെ വരുതുമൂലം സ്വഭാവത്തില്‍ പൊതുവേ വര്‍ധിച്ചുവരു അക്ഷമയും എടുത്തുചാ’വും, കൗമാരപ്രായക്കാരോട് സംസാരിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമില്ലാത്തതുമൂലം ഉണ്ടാകു വൈകാരിക നിരാസം എിവയൊക്കെ കു’ികളെ ലഹരിയിലേക്ക് അടുപ്പിക്കാന്‍ സാധ്യതയുള്ള സാമൂഹിക ഘടകങ്ങളാണ്. സിനിമകളിലും സീരീസുകളിലും സാമൂഹിക മാധ്യമങ്ങളിലും ഒക്കെ ലഹരി ഉപയോഗത്തെയും അക്രമത്തെയും ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുതും കു’ികളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കും. മാധ്യമങ്ങളില്‍ കാണു ഇത്തരം രംഗങ്ങള്‍ എന്തുകൊണ്ട് അനാരോഗ്യകരമാണ് എ് കു’ികളെ ബോധ്യപ്പെടുത്തി കൊടുക്കാന്‍
മുതിര്‍വര്‍ക്ക് കഴിയാതെ വരുതോടെ ദുരന്തം പൂര്‍ണ്ണമാകുു.
പലപ്പോഴും നാല് കാരണങ്ങള്‍ കൊണ്ടാണ് കൗമാരപ്രായക്കാര്‍ ലഹരി ഉപയോഗം ആരംഭിക്കുത്. എന്താണ് എറിയാനുള്ള കൗതുകമാണ് അതില്‍ ആദ്യത്തേത്. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം സെലിബ്രിറ്റികള്‍ ലഹരിവസ്തുക്കളെ അനുകൂലിക്കുമ്പോള്‍ അതും ഇളംമനസ്സുകളെ സ്വാധീനിക്കുു. സമപ്രായക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മറ്റുചില ആളുകള്‍ ലഹരി ഉപയോഗം തുടങ്ങുത്. സ്‌കൂളിലും കോളേജുകളിലും സുഹൃത്തുക്കളുടെ ഒരു ഗ്യാങ്ങിന്റെ ഭാഗമായി നില്‍ക്കാനുള്ള സമ്മര്‍ദം പലരെയും ലഹരി ഉപയോഗത്തിലേക്ക് തള്ളിവിടുു. ലഹരി ഉപയോഗിക്കു മുതിര്‍ വ്യക്തികളെ അനുകരിച്ചു ലഹരിയുടെ പാതയിലേക്ക് വീഴു കു’ികളും വിരളമല്ല. വീ’ിലോ അയല്‍വീടുകളിലോ സ്ഥിരമായി ലഹരി ഉപയോഗിക്കു മുതിര്‍ വ്യക്തികള്‍ ഉണ്ടെങ്കില്‍ കു’ികള്‍ ആ വഴിക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ഔഷധം എുള്ള നിലയില്‍ ലഹരിയെ കാണു കു’ികളുമുണ്ട്. പലപ്പോഴും പെരുമാറ്റ പ്രശ്നങ്ങളോ പഠനപ്രശ്നങ്ങളോ ഉള്ള കു’ികള്‍ ലഹരി ഉപയോഗത്തിന്റെ വഴിയിലേക്ക് വളരെ നേരത്തെ നീങ്ങാന്‍ സാധ്യത കൂടുതലാണ്. കു’ികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടു പെരുമാറ്റ വ്യത്യാസമായ അമിതവികൃതിയും ശ്രദ്ധക്കുറവും എടുത്തുചാ’വും പ്രധാന ലക്ഷണങ്ങളായുള്ള എഡിഎച്ച്ഡി, പഠന വൈകല്യം, അമിത ഉത്കണ്ഠ, വൈകാരിക അസ്ഥിരത തുടങ്ങിയ മാനസിക പ്രശ്നങ്ങളുള്ള കു’ികള്‍ ലഹരി അടിമത്തത്തിലേക്ക് പോകാന്‍ സാധ്യത കൂടുതലാണ്. ഇതുകൊണ്ടുത െമേല്‍ സൂചിപ്പിച്ച മാനസിക പ്രശ്നങ്ങള്‍ കാണിക്കു കു’ികളെ തുടക്കത്തില്‍ ത െഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ട് കൃത്യമായ ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്.
കു’ികള്‍ക്കൊപ്പം ചെലവിടാം
വീടുകളില്‍ കു’ികളോടൊപ്പം ഒരു മണിക്കൂര്‍ നേരമെങ്കിലും ചെലവിടാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തുക എതാണ് ആദ്യ പരിഹാരമാര്‍ഗം. ഈ സമയം കു’ികളെ ശാസിക്കാനോ ശിക്ഷിക്കാനോ ഉള്ളതല്ല, മറിച്ച് ക്ഷമാപൂര്‍വ്വം അവരെ കേള്‍ക്കാനാണ് മാതാപിതാക്കള്‍ വിനിയോഗിക്കേണ്ടത്. ഇതിലൂടെ കു’ികളുടെ ആശയവിനിമയശേഷി മെച്ചപ്പെടുതിനോടൊപ്പം അവരുടെ ജീവിതത്തില്‍ എന്തെങ്കിലും അനാരോഗ്യകരമായ സ്വാധീനം ഉണ്ടായാല്‍ തുടക്കത്തില്‍ ത െതിരിച്ചറിഞ്ഞ് ഇടപെടാന്‍ അവസരം ഒരുങ്ങുു. സമപ്രായക്കാരായ കു’ികളോടൊപ്പം കളിക്കാന്‍ പരമാവധി മാതാപിതാക്കള്‍ തങ്ങളുടെ കു’ികളെ പ്രോത്സാഹിപ്പിക്കണം. എാല്‍ കു’ിയുടെ കൂ’ുകാര്‍ ആരൊക്കെയാണ് എ് മാതാപിതാക്കള്‍ക്ക് വ്യക്തമായ ബോധ്യം വേണം. ആ കൂ’ുകാരുടെ മാതാപിതാക്കളുമായി ഒരു പരിചയം നിലനിര്‍ത്താനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഇതുവഴി ആ സുഹൃത് സംഘത്തില്‍ ഏതെങ്കിലും ഒരു വ്യക്തി പ്രശ്നത്തില്‍ ചെ് ചാടിയാല്‍ അത് എല്ലാ രക്ഷിതാക്കള്‍ക്കും അറിയാനും അവരവരുടെ കു’ികള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കാനും സാധിക്കും. കു’ികളെ പരിപൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ ശ്രമിക്കു ഏകാധിപത്യ രക്ഷാകര്‍തൃ മാതൃകയ്ക്ക് പകരം സ്വാതന്ത്ര്യവും ഉത്തരവാദിത്വബോധവും ഒരുപോലെ സമ്മേളി
ക്കു ആധികാരിക രക്ഷാകര്‍തൃരീതി വീടുകളില്‍ പ്രാവര്‍ത്തികമാക്കണം. സ്നേഹവും അച്ചടക്കവും ഒരുപോലെ പ്രകടമാകു ഈ മാതൃക കു’ികളുടെ മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഏറെ സഹായകമാകുു.
ചെറുപ്രായത്തില്‍ ത െവീ’ിലെ ചെറിയ ഉത്തരവാദിത്വങ്ങള്‍ കു’ികളെ ഏല്‍പ്പിക്കുകയും അവര്‍ അത് ഭംഗിയായി ചെയ്യുമ്പോള്‍ അഭിനന്ദിക്കുകയും ചെയ്യാം. വീടിന്റെ പറമ്പില്‍ ചെടികള്‍ ന’ുവളര്‍ത്താനും വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താനും ഒക്കെ കു’ികള്‍ക്ക് പരിശീലനം നല്‍കാം. മാസത്തില്‍ ഒരു ദിവസമെങ്കിലും അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍, മറവിരോഗം വ വ്യക്തികള്‍ കഴിയു കേന്ദ്രങ്ങള്‍ തുടങ്ങിയവയൊക്കെ സന്ദര്‍ശിക്കാം. ഇതിലൂടെ തങ്ങളുടെ ജീവിതത്തില്‍ തങ്ങള്‍ എത്രത്തോളം അനുഗൃഹീതരാണ് എ് തിരിച്ചറിയാനുള്ള അവസരം കു’ികള്‍ക്ക് ലഭിക്കുു. ലഭിക്കാതെ പോയ കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടാനും ആവശ്യമില്ലാത്ത സുഖഭോഗ വസ്തുക്കള്‍ ആവശ്യപ്പെടാനും ഉള്ള പ്രവണത കുറയ്ക്കാന്‍ ഇത് സഹായകമാണ്. കൗമാരത്തിലേക്ക് കാലൂുതിനു മുന്‍പുത െഅച്ചടക്കത്തിന്റെ പ്രസക്തിയെക്കുറിച്ച് കു’ികളോട് സംസാരിക്കാം. അച്ചടക്കം സ്വാതന്ത്ര്യം നഷ്ടപ്പെടുത്താനുള്ള വാളല്ല മറിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള മാര്‍ഗമാണ് എ മ’ില്‍ കു’ികളെ ഈ ആശയം പരിചയപ്പെടുത്തണം. കു’ികളുടെ പരിമിതികള്‍ ചൂണ്ടിക്കാണിച്ച് അവരെ അവഹേളിക്കുതിന് പകരം അവരുടെ അഭിരുചിയും കഴിവും തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്താന്‍ പറ്റു തൊഴില്‍മേഖലകളിലേക്കും ഉപരിപഠന മേഖലകളിലേക്കും അവരെ വഴിതിരിച്ചു വിടാം. അവരുടെ ജീവിതത്തില്‍ ഉണ്ടാകു ഏത് പ്രതിസന്ധിയും ധൈര്യമായി സംസാരിക്കാന്‍ പറ്റു ഒരു സ്ഥലമാണ് വീട് എ ആത്മവിശ്വാസം അവരുടെ മനസ്സില്‍ വളര്‍ത്തിയെടുക്കാം.
വിദ്യാലയങ്ങളിലും തീവ്രമായ മത്സരബുദ്ധിയില്‍ അധിഷ്ഠിതമായ താരതമ്യസ്വഭാവമുള്ള വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ടതുണ്ട്. മത്സരങ്ങളില്‍ ഓംസ്ഥാനം കി’ുവരെമാത്രം അംഗീകരിക്കു വ്യവസ്ഥയ്ക്കു പകരം മനുഷ്യത്വപൂര്‍ണ്ണമായ, നന്മ നിറഞ്ഞ, മറ്റുള്ളവര്‍ക്ക് സഹായകമായ പ്രവൃത്തികള്‍ ചെയ്യു കു’ികളെകൂടി അംഗീകരിക്കു സമ്പ്രദായം വരണം. ഇത്തരം പ്രവൃത്തികള്‍ക്കുകൂടി സാമൂഹിക അംഗീകാരം കി’ുമെ ഒരു ധാരണ കു’ികളുടെ മനസ്സില്‍ ചെറുപ്പത്തില്‍ത െവരുത് അവരെ കൂടുതല്‍ അനുതാപം ഉള്ളവരാക്കി മാറ്റും. ജീവിതത്തിലെ പുതുമയുള്ള സാഹചര്യങ്ങളും പ്രയാസമുള്ള ഘ’ങ്ങളും തരണം ചെയ്യാന്‍ കു’ികളെ സഹായിക്കു ജീവിതനിപുണത വിദ്യാഭ്യാസം, പാഠ്യപദ്ധതിയുടെ ഭാഗമായിത െഎല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമായും നടപ്പിലാക്കണം. പങ്കാളിത്ത സ്വഭാവമുള്ള, പ്രക്രിയാധിഷ്ഠിതമായ, അനുഭവവാത്മകമായ ഇത്തരം പരിശീലനങ്ങള്‍ കു’ികളുടെ സ്വഭാവരൂപവല്‍ക്കരണം ഉറപ്പുവരുത്താന്‍ സാധിക്കും.
കു’ികളുടെ മാനസികവും പഠനസംബന്ധവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രക്ഷിതാക്കളെയും പ്രാപ്തരാക്കേണ്ടതുണ്ട്. കു’ികളെ കുറ്റപ്പെടുത്തുതിന് പകരം അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കാനുള്ള വ്യക്തമായ ബോധവല്‍ക്കരണം രക്ഷിതാക്കള്‍ക്ക് ലഭിക്കണം. കു’ികളിലെ പെരുമാറ്റപ്രശ്നങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സതേടാനുള്ള ബോധവല്‍ക്കരണവും മുതിര്‍വര്‍ക്ക് ആവശ്യമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളില്‍ 50 ശതമാനവും 14 വയസ്സിനു മുന്‍പും 75% 24 വയസ്സിനു മുന്‍പും ആരംഭിക്കുതായി ലോകാരോഗ്യ സംഘടന ത െവ്യക്തമാക്കിയി’ുണ്ട്.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ ആണെതും മറ്റേത് രോഗത്തെയും പോലെ അവയെയും ചികിത്സിക്കാന്‍ സാധിക്കുമെതും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. തുടക്കത്തില്‍ ത െഇത്തരം പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കില്‍ അവ സങ്കീര്‍ണതകളിലേക്ക് പോകുതും അക്രമസ്വഭാവത്തിലേക്കും ലഹരി അടിമത്തത്തിലേക്കും വഴുതിവീഴുതും ഫലപ്രദമായി തടയാന്‍ സാധിക്കും.
ലഹരി ഉപയോഗിക്കു കു’ികളെ ഒറ്റപ്പെടുത്തുതിനുപകരം അവര്‍ ഏത് സാഹചര്യത്തിലാണ് ലഹരി ഉപയോഗത്തിലേക്ക് പോയത് എ് സ്നേഹപൂര്‍വം അന്വേഷിക്കാനാണ് മാതാപിതാക്കള്‍ ആദ്യം ശ്രമിക്കേണ്ടത്. അവരുടെ പ്രയാസങ്ങള്‍ ശ്രദ്ധാപൂര്‍വം കേ’് അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ശ്രമിക്കാം. തീവ്രമായ ലഹരി അടിമത്ത്വത്തിലേക്ക് പോയ കു’ികള്‍ക്ക് വൈദ്യശാസ്ത്ര ചികിത്സ ത െവേണ്ടിവരും. സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ മരുുകളും മനശാസ്ത്ര
ചികിത്സകളും രക്ഷിതാക്കള്‍ക്കുള്ള പരിശീലനവും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര ചികിത്സയാണ് വേണ്ടത്. ഏത് ലഹരി വസ്തുവാണ് ഉപയോഗിക്കുത് എതിനനുസരിച്ച് ചികിത്സയുടെ രീതിയും ദൈര്‍ഘ്യവും വ്യത്യാസപ്പെടും. കൃത്യസമയത്ത് വേണ്ടതരത്തിലുള്ള ചികിത്സ നല്‍കുക വഴി ഒ’േറെ കൗമാരപ്രായക്കാരെയും യുവാക്കളെയും ലഹരി അടിമത്തത്തില്‍ നി് മോചിപ്പിക്കാന്‍ സാധിച്ചി’ുണ്ട്.

ഡിജിറ്റല്‍
അടിമത്തവും
ശ്രദ്ധിക്കാം

സ്വതന്ത്ര ഇന്ത്യയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബജറ്റിനോടൊപ്പം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടു എക്കണോമിക് സര്‍വേയില്‍ മാനസികാരോഗ്യത്തിന്റെ പ്രസക്തി ഇത്തവണ ഊിപ്പറഞ്ഞിരിക്കുു. തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകു മാനസികാരോഗ്യ പ്രശ്നങ്ങള്‍ വ്യക്തിയുടെ കാര്യക്ഷമത കുറയ്ക്കാനും ജോലി ചെയ്യു സ്ഥാപനത്തിന്റെ ഉല്‍പാദനക്ഷമത കുറയാനും അതുവഴി രാജ്യത്തി െസമ്പദ്വ്യവസ്ഥിതി തകരാനും കാരണമാകുു എ നിരീക്ഷണമാണ് സര്‍വെയില്‍ സ്ഥാനം പിടിച്ചത്. ഇന്ത്യയുടെ ജനസംഖ്യയില്‍ 10.69% പേര്‍ ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണ് എ നിരീക്ഷണവും ഉണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം കു’ികളുടെയും കൗമാരപ്രായക്കാരുടെയും സ്വഭാവത്തെ എങ്ങനെ ദോഷകരമായി ബാധിക്കുു എ വിശദമായ വിവരണവും സര്‍വെയില്‍ പരാമര്‍ശവിഷയമായി’ുണ്ട്. മൊബൈലിന്റെയും മറ്റ് ദൃശ്യ ഡിജിറ്റല്‍ മാധ്യമങ്ങളുടെയും അമിതോപയോഗം കു’ികളില്‍ ശ്രദ്ധക്കുറവ്, അമിതവികൃതി, എടുത്തുചാ’ സ്വഭാവം, അക്രമവാസന എിവ വര്‍ധിപ്പിക്കുു എ് റിപ്പോര്‍’ില്‍ പരാമര്‍ശം ഉണ്ട്.
ലഹരി അടിമത്തം പോലെത െയുവതലമുറയെ ബാധിക്കു പ്രധാനപ്പെ’ ഒരു അടിമത്തമാണ് ‘സ്വഭാവസംബന്ധമായ അടിമത്തം (യലവമ്ശീൗൃമഹ മററശരശേീി). ഒരു പ്രവൃത്തി ചെയ്യുു. അതില്‍നി് ലഭിക്കു ആനന്ദം അതേ അളവില്‍ ലഭിക്കാനായി അത് ആവര്‍ത്തിച്ച് ചെയ്യുു. ക്രമേണ ദിവസത്തിന്റെ കൂടുതല്‍ നേരം ഈ പ്രവൃത്തി അപഹരിക്കുകയും ഇത് ചെയ്യാതെ ഇരുാല്‍ തീരെ സന്തോഷം കി’ാത്ത അവസ്ഥ സംജാതമാവുകയും ചെയ്യു സ്ഥിതിവിശേഷത്തെയാണ് സ്വഭാവസംബന്ധമായ അടിമത്തം എ് വിശേഷിപ്പിക്കുത്. മൊബൈല്‍ ഫോ ഉപയോഗിച്ച് ത െകാര്‍’ൂ, ഓലൈന്‍ ഗെയിമുകള്‍, ഡേറ്റിങ് ആപ്പുകള്‍, സാമൂഹിക മാധ്യമങ്ങള്‍, അശ്ലീല സൈറ്റുകള്‍ എിവ കാണുകയും അത് ഒരു അടിമത്തമായി മാറുകയും ചെയ്യു സ്ഥിതിവിശേഷം സമൂഹത്തില്‍ വ്യാപകമാണ്. ഇവയുടെ ഉപയോഗത്തിന്റെ സമയം നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ അടിമത്തമായി മാറുകയും നിത്യജീവിതത്തില്‍ പഠനത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യു സ്ഥിതി വിശേഷം സംജാതമാകും. പിീട് ഇവ കാണാനുള്ള അവസരം നിഷേധിക്കപ്പെടുമ്പോള്‍ എടുത്തുചാടിയുള്ള പ്രതികരണങ്ങളും അക്രമവാസനയും പ്രകടമാകാനുള്ള സാധ്യതയും ഏറെയാണ്. മൊബൈല്‍ കാണാന്‍ അവസരം നിഷേധിച്ചത് മൂലം ആത്മഹത്യ ചെയ്ത കൗമാരപ്രായക്കാരനും ഓലൈന്‍ ഗെയിം കാണാന്‍ തടസ്സം സൃഷ്ടിച്ച മാതാവിനെ തലയ്ക്കടിച്ചു കൊ യുവാവുമൊക്കെ ആധുനിക കേരള സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ലഹരി ഉപയോഗിക്കു വ്യക്തികളില്‍ ഉണ്ടാകുതിന് സമാനമായ മസ്തിഷ്‌ക വ്യതിയാനങ്ങളാണ് സ്വഭാവ സംബന്ധമായ അടിമത്തം ഉള്ളവരിലും കണ്ടുവരുത്.