കിഫ്ബിയുടെ ചിറകിലേറി ഉയരങ്ങളിലേക്ക്

കിഫ്ബിയുടെ ചിറകിലേറി ഉയരങ്ങളിലേക്ക്
കേരളത്തിന്റെ വികസനമൊല്‍ മനസില്‍ ആദ്യം തെളിയു ചിത്രങ്ങളിലൊായി സ്‌കൂളുകള്‍ മാറി. അടച്ചുപൂ’ല്‍ ഭീഷണി നേരി’ സ്‌കൂളുകളും ഇ് വിദേശസ്‌കൂളുകളെ വെല്ലു സൗകര്യങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുു. ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ആണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടെ കിഫ്ബി അടക്കം വിവിധ പദ്ധതികളുടെ ഭാഗമായി 5000 കോടി രൂപക്ക് മുകളിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയത്.
പൊതുവിദ്യാലയങ്ങളെ ലോക നിലവാരത്തില്‍ എത്തിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് നമ്മുടെ സര്‍ക്കാര്‍. ഒും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരുകളുടെ കാലത്ത് പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെ’് ആകെ 1427 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടു. എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു സ്‌കൂള്‍ മികവിന്റെ ക്രേന്ദമാക്കി പരിഷ്‌കരിച്ചുകൊണ്ടായിരുു തുടക്കം. സ്‌കൂള്‍ കെ’ിടങ്ങള്‍ നവീകരിച്ചപ്പോള്‍ പുറംമോടി മാത്രമല്ല, പ്രൈമറി ക്ലാസ്സുകളില്‍ പോലും ഐടി അധിഷ്ഠിത സ്മാര്‍’് ക്ലാസ്സ് പദ്ധതികള്‍, വൃത്തിയുള്ള ക്ലാസ് മുറികള്‍, ശുചിമുറികള്‍ എീ നിരവധി സംവിധാനങ്ങളൊരുക്കി.
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി 2017-18 വര്‍ഷത്തില്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും തുടര്‍ുണ്ടായ വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യവികസനത്തിലടക്കം വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഇതിനുള്ള ചാലകശക്തിയായും ധനസഹായമടക്കമുള്ള പിന്തുണയായും കിഫ്ബി നിലയുറപ്പിച്ചു. കിഫ്ബി ഫണ്ട് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍-കൈറ്റ് സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികള്‍ സമ്പൂര്‍ണമായി ഡിജിറ്റലാക്കുകയും പ്രൈമറി വിഭാഗം സ്‌കൂളുകളില്‍ ഹൈടെക് ലാബ് പദ്ധതി നടപ്പിലാക്കുകയും ചെയ്തത്. ഇതുവഴി രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം എ നേ’ം കൈവരിക്കാന്‍ കഴിഞ്ഞു. ഒ് മുതല്‍ 12 വരെ ക്ലാസ്സുകളിലേക്ക് 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തി ഇതുവരെ വിതരണം ചെയ്തി’ുണ്ട്.
മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ കിഫ്ബി ധനാനുമതി നല്‍കിയി’ുള്ള 973 സ്‌കൂളുകളില്‍ 513 സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയുടെ നിര്‍മ്മാണം വിവിധ ഘ’ങ്ങളില്‍ പുരോഗമിക്കുകയുമാണ്. വിദ്യാലയ കെ’ിടങ്ങള്‍ നവീകരിക്കുതിന് 2350 കോടി രൂപയും ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷന് 786 കോടി രൂപയും വകയിരുത്തി. ആകെ 158 പദ്ധതികളിലായി 3218 കോടി രൂപയാണ് കിഫ്ബി പൊതുവിദ്യാഭ്യാസമേഖലയില്‍ മാത്രം വകയിരുത്തിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുതിന് മാത്രം കൈറ്റ് 682.06 കോടി രൂപ കിഫ്ബി മുഖേന ഇതുവരെ ചെലവഴിച്ചി’ുണ്ടെത്, പൊതുവിദ്യാഭ്യാസരംഗത്ത് കിഫ്ബി മുാേ’് വെക്കു വികസനത്തിന്റെ വ്യാപ്തി വരച്ചിടുു.
ഒുമുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും ലഭിക്കു സമഗ്ര പോര്‍’ല്‍, ഹാജര്‍, പഠന നിലവാരം, അനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ എിവയടക്കം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടു സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍, വിദ്യാര്‍ഥിയുടെ പഠനമികവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ അധ്യാപകര്‍ക്കായി സജ്ജമാക്കിയ ‘സഹിതം’ പോര്‍’ല്‍ എിവയ്ക്കെല്ലാം ആധാരമാകുത് കിഫ്ബിയിലൂടെ സാധ്യമായ ഡിജിറ്റലൈസേഷനാണ്. ഇതിനൊക്കെ പുറമേ രാജ്യത്തെ സ്‌കൂള്‍ കു’ികളുടെ ഏറ്റവും വലിയ ഐടി കൂ’ായ്മയായ ലിറ്റില്‍ കൈറ്റ്സ് പദ്ധതിയുടെ അടിസ്ഥാനവും ഈ ഡിജിറ്റല്‍ സംവിധാനങ്ങളാണ്. നിര്‍മ്മിതബുദ്ധി, ഫാക്ട് ചെക്കിങ്, റോബോ’ിക്സ് തുടങ്ങിയ നവീന മേഖലകള്‍ വരെ രാജ്യത്താദ്യമായി നമ്മുടെ ഐ.സി.ടി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനായി.
ആയിരത്തോളം സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യവികസനത്തിന് കിഫ്ബി ധനസഹായം നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. അഞ്ച് കോടി, മൂ് കോടി, ഒരുകോടി കിഫ്ബി ധനസഹായമാണ് പ്രാരംഭഘ’ത്തില്‍ വിഭാവനം ചെയ്തതെങ്കിലും നിരക്ക് പുതുക്കല്‍ വതിന്റെ ഭാഗമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത മൂ് കോടി ധനസഹായം 3.9 കോടിയായും ഒരുകോടി 1.3 കോടിയായും വര്‍ധിച്ചി’ുണ്ട്. ഏതാണ്ട് 2,565 കോടിരൂപയുടെ ഭരണാനുമതി കിഫ്ബി മുഖേന ഭൗതികസൗകര്യ വികസനത്തിനായി വിദ്യാഭ്യാസ വകുപ്പിന് ഇതുവരെ ലഭ്യമായി’ുണ്ട്.
ഫിഷറീസ് വകുപ്പിലൂടെ മത്സ്യത്തൊഴിലാളികളുടെ കു’ികള്‍ പഠിക്കു 57 സ്‌കൂളുകള്‍ക്ക് 66 കോടി രൂപ ഭൗതികസൗകര്യ വികസനത്തിനായി കിഫ്ബി ധനസഹായം ലഭ്യമായി’ുണ്ട്. കായികവകുപ്പിലൂടെ അഞ്ച് സ്‌കൂള്‍ കളിസ്ഥലങ്ങള്‍ വിപുലീകരിക്കുതിനായി 76.38 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ധനസഹായം നല്‍കിയതും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തയൊണ് മുതല്‍ക്കൂ’ാകുത്.

പൊതുവിദ്യാഭ്യാസമേഖലയില്‍ കിഫ്ബി ഫണ്ടില്‍ സാധ്യമായ വികസനപ്രവര്‍ത്തനങ്ങളില്‍ ചിലത്
സംസ്ഥാനത്തെ 513 വിദ്യാലയ കെ’ിടങ്ങളുടെ നിര്‍മ്മാണപൂര്‍ത്തീകരണം,
141 സ്‌കൂളുകളില്‍ അഞ്ചുകോടി മുടക്കില്‍ പുതിയ കെ’ിടം നിര്‍മ്മാണം
386 സ്‌കൂളുകളില്‍ മൂുകോടി മുടക്കി അടിസ്ഥാന സൗകര്യവികസനം
493 കോടി മുടക്കി ഹൈടെക് 45,000 ക്ലാസ്സ്മുറികള്‍
എല്ലാ എല്‍പി – യുപി സ്‌കൂളുകളിലും സ്മാര്‍’് ലാബിനായി 292 കോടി
തീരദേശത്തെ സ്‌കൂളുകള്‍ക്ക്
56 കോടി…