നിരക്ഷരതയുടെ തുരുത്തുകള്‍ ഇല്ലാതാകുമ്പോള്‍

നിരക്ഷരതയുടെ തുരുത്തുകള്‍ ഇല്ലാതാകുമ്പോള്‍
എ. ജി ഒലീന
ഡയറക്ടര്‍, സാക്ഷരതാ മിഷന്‍
സമ്പൂര്‍ണ്ണസാക്ഷരത നേടിയ സംസ്ഥാനമെ നിലയില്‍ രാജ്യത്തിന് ത െമാതൃകയാണ് നമ്മുടെ നാട്. ‘നിരക്ഷരതയുടെ തുരുത്തുകള്‍ ഇല്ലാതാക്കുക’ എ സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കാനായി അനൗപചാരികവിദ്യാഭ്യാസത്തിന്റെ വഴികളിലൂടെ കേരളസംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി ജനകീയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുത്. തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ക്കും വ്യത്യസ്തങ്ങളായ വൈജ്ഞാനിക പരിപാടികള്‍ക്കും സംസ്ഥാന സാക്ഷരതാമിഷന്‍ നേതൃത്വം നല്‍കുു.
ലോക സാക്ഷരതദിനത്തില്‍ സംഘടിപ്പിച്ച കേന്ദ്രയോഗത്തില്‍ കേരളത്തില്‍ നടത്തു നൂതനപദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെ അഭിപ്രായമുയര്‍തും സാക്ഷരതാപാഠാവലി നിര്‍മ്മാണത്തില്‍ കേരളത്തിന്റെ സമീപനം മാതൃകയാക്കണമെ് എന്‍ സി ഇ ആര്‍ ടിയോട് യോഗം നിര്‍ദേശിച്ചതും അഭിമാനകരമാണ്.
ചങ്ങാതി പദ്ധതി
ഇതരസംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിപ്പിക്കു പദ്ധതിയാണിത്. രാജ്യത്താദ്യമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുത്. ഇതരസംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുക എതാണെങ്കിലും ആരോഗ്യ-സാമ്പത്തിക-ശുചിത്വ സാക്ഷരതയെക്കുറിച്ചും അവബോധം വളര്‍ത്തു നിലയില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മൈനോറിറ്റി ഗവേഷണ വിഭാഗവുമായി ചേര്‍ുകൊണ്ട് പദ്ധതി പരിഷ്‌കരിച്ചു നടപ്പാക്കുകയാണ്. 469 പേര്‍ സാക്ഷരരായി. പദ്ധതിയുടെ മൂ് ഘ’ങ്ങള്‍ പൂര്‍ത്തിയായി.
സമന്വയ
ട്രാന്‍സ്ജെന്‍ഡര്‍, എല്‍.ജി.ബി.ടി.ക്യൂ+ വിഭാഗങ്ങളെ പഠനത്തോടൊപ്പം സാംസ്‌കാരികവും വൈജ്ഞാനികവുമായി മികവുള്ളവരാക്കി മാറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എതാണ് സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ സാക്ഷരതയില്‍ തുടങ്ങി ഹയര്‍ സെക്കന്‍ഡറി തലം വരെയാണ് രജിസ്‌ട്രേഷന്‍ നടത്തുത്. പദ്ധതിയില്‍ തൊഴില്‍/ജീവിതനൈപുണി സാധ്യതകള്‍കൂടി ഉള്‍പ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരെ കൂടുതല്‍ ആത്മവിശ്വാസമുള്ള സമൂഹമായി മാറ്റുവാനുള്ള ശ്രമമാണ് നടക്കുത്. സാക്ഷരതാ-തുല്യതാ കോഴ്‌സുകളില്‍ പഠിക്കു ട്രാന്‍സ്ജെന്‍ഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് പുറമേ പഠനകാലയളവില്‍ താമസിക്കുതിനായുള്ള പഠനവീട് സമ്പ്രദായവും ഒരുക്കിയി’ുണ്ട്. പത്തനംതി’ ജില്ലയിലാണ് പഠനവീട് പ്രവര്‍ത്തിത്.
സമഗ്ര
ആദിവാസിവിഭാഗക്കാര്‍ക്കും അറിവ് ലഭ്യമാക്കാനുള്ള ശ്രമമാണ് സമഗ്ര ആദിവാസി തുടര്‍വിദ്യാഭ്യാസ പദ്ധതി. പ’ികവര്‍ഗ വികസനവകുപ്പിന്റെ സഹകരണത്തോടെ 100 ആദിവാസി സാങ്കേതങ്ങളില്‍ ആരംഭിച്ച സമഗ്ര ആദിവാസി തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘ’ത്തില്‍ 1966 പേരാണ് സാക്ഷരരായത്. രണ്ടാം ഘ’ം 100 ഊരുകളിലേക്ക് കൂടിവ്യാപിച്ചിരുു. ഊരുകളില്‍ നാലും ഏഴും തുല്യതാകോഴ്‌സുകള്‍ നടത്തി.
പരിസ്ഥിതി സാക്ഷരതാപദ്ധതി
പാരിസ്ഥിതിക മലിനീകരണവിഷയങ്ങളില്‍ ജനങ്ങളുടെ അവബോധം ഉയര്‍ത്തുക എ ലക്ഷ്യത്തോടെ ആരംഭിച്ച പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 2023 ഓഗസ്റ്റില്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, വയനാട് ജില്ലകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പഠിതാക്കള്‍ക്കും ജീവനക്കാര്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പരിസ്ഥിതി ക്യാമ്പുകള്‍, സംസ്ഥാന ജില്ലാ ഓഫീസുകളിലും പഠനകേന്ദ്രങ്ങളിലും പരിസ്ഥിതി ദിനാഘോഷം എിവ സംഘടിപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
അക്ഷരസാഗരം
സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കിയ തീരദേശ സാക്ഷരതാ പരിപാടിയാണ് അക്ഷരസാഗരം. 2017ല്‍ ഓംഘ’ം പൂര്‍ത്തിയാവുമ്പോള്‍ 39 തദ്ദേശ സ്ഥാപനങ്ങളിലെ 234 തീരദേശ വാര്‍ഡുകളില്‍ സാക്ഷരതാതുല്യതാപരിപാടി നടപ്പിലാക്കി.
തുല്യതാ കോഴ്‌സുകള്‍
ഇന്ത്യയില്‍ തുല്യതാവിദ്യാഭ്യാസ പരിപാടി നടക്കു ഏകസംസ്ഥാനമാണ് കേരളം. മാറു ലോകത്തിനും കാലത്തിനും അനുസരിച്ച് അറിവ് പകര്‍ു കൊടുക്കുകയെ സാമൂഹിക കടമ നിര്‍വഹിക്കു സാക്ഷരതാമിഷന്‍ സാക്ഷരത പദ്ധതിയ്ക്ക് പിാലെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്‌സുകള്‍ നടപ്പാക്കുു. സാക്ഷരത നേടിയ എല്ലാവിഭാഗം ആളുകളെയും തുടര്‍വിദ്യാഭ്യാസത്തിലേക്ക് നയിക്കുക എ ലക്ഷ്യത്തോടെയാണ് നാലാംതരം തുല്യതാകോഴ്‌സ് മിഷന്‍ പ്രാവര്‍ത്തികമാക്കുത്. മലയാളം, ഇംഗ്ലീഷ്, പരിസ്ഥിതി പഠനം, ഗണിതം, തൊഴില്‍ പരിശീലനം എീ അഞ്ചു വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നാലാംതരം പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുത്. ഔപചാരിക നാലാം ക്ലാസിന് അവസരം ലഭിക്കാത്ത, 15 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഈ കോഴ്സില്‍ ചേരാം. സാമൂഹിക-സാമ്പത്തിക അരക്ഷിതാവസ്ഥകള്‍ക്കിടയില്‍ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി ലഭിക്കുതിനും തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റത്തിനും നിരവധിപേര്‍ക്ക് തുല്യതാകോഴ്‌സുകളിലൂടെ അവസരം ലഭിക്കുു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോഴ്സുകള്‍ നടപ്പാക്കുത്. പൂര്‍ണ്ണമായും സൗജന്യമായി നടത്തു നാലാംതരം, ഏഴാം തരം ക്ലാസുകളുടെ കോഴ്‌സുകള്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുത്.
പത്താംതരം തുല്യത
സാമ്പത്തികമായി പിാക്കം നില്‍ക്കുവരുടെ ഫീസ് തദ്ദേശസ്ഥാപനങ്ങള്‍ വകയിരുത്തുു. പ’ികജാതി, പ’ികവര്‍ഗ, ട്രാന്‍സ്ജന്‍ഡര്‍ പഠനം സൗജന്യമാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ ഉമനത്തിനായി തമിഴ്, കഡ മീഡിയങ്ങളിലും വിദ്യാഭ്യാസം നേടാന്‍ അവസരം തുല്യതാകോഴ്സുകളില്‍ ഒരുക്കിയി’ുണ്ട്. പൊതുപരീക്ഷ നടത്തിപ്പിന്റെയും സര്‍’ിഫിക്കറ്റ് വിതരണത്തിന്റെയും പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ പൊതുപരീക്ഷാ ബോര്‍ഡിനാണ്. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയായി നിഷ്‌കര്‍ഷിച്ചി’ുള്ള തസ്തികകളിലേക്ക് പി.എസ്.സി പത്താംതരം തുല്യതാ സര്‍’ിഫിക്കറ്റും അംഗീകരിച്ചി’ുണ്ട്. ലക്ഷദ്വീപ്, ദുബായ്, അജ്മാന്‍ എിവിടങ്ങളില്‍ പത്താംതരം തുല്യതാ സെന്ററുകള്‍ അനുവദിച്ചി’ുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ പത്താമുദയം, ആലപ്പുഴ ജില്ലയില്‍ പാഠം ഒ് ആലപ്പുഴ എ രണ്ടു പദ്ധതികളിലൂടെ സമ്പൂര്‍ണ്ണ പത്താംതരം നടപ്പാക്കുകയാണ്. ജയില്‍ജ്യോതി പദ്ധതിയിലൂടെ കേരളത്തിലെ ജയിലുകളില്‍ തുല്യതാപഠനത്തിന് അവസരം ഒരുക്കുതിനോടൊപ്പം കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ നിരവധി ആളുകള്‍ക്ക് ജീവിത വെളിച്ചം പകരാനും മിഷന് കഴിയുുണ്ട്.
ഹയര്‍ സെക്കന്‍ഡറി തുല്യത
കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേത്യത്വത്തില്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്‌സ് മാനവിക വിഷയങ്ങളായ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളാണ് ആരംഭിച്ചി’ുള്ളത്. തുല്യതാ കോഴ്‌സിന്റെ ഓംവര്‍ഷം 10 വിഷയങ്ങളിലായി 13 സ്വയംപഠന സാമഗ്രികളും രണ്ടാം വര്‍ഷം 10 വിഷയങ്ങളിലായി 15 സ്വയംപഠനസാമഗ്രികളുമാണ് തയ്യാറാക്കിയി’ുള്ളത്. ഔപചാരിക പത്താം ക്ലാസ് വിജയിച്ചശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍, പത്താംതരം തുല്യത വിജയിച്ചവര്‍, വിദ്യാഭ്യാസത്തിന്റെ പഠനാനുഭവങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കാത്തവര്‍ തുടങ്ങി തുടര്‍പഠനത്തിന് അവസരം ലഭിക്കാത്തവരാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്‌സിന്റെ ഗുണഭോക്താക്കള്‍. ഏഴു ബാച്ചുകള്‍ പൂര്‍ത്തിയായി. എ’ാം ബാച്ചിന്റെ രണ്ടാംവര്‍ഷ ക്ലാസുകളും ഒന്‍പതാം ബാച്ചിന്റെ ഓം വര്‍ഷക്ലാസുകളും നടുവരുു. പൊതുപരീക്ഷ 2025 ജൂലൈ മാസത്തില്‍ നടക്കും.
പച്ച മലയാളം, അച്ഛീ ഹിന്ദി,
ഗുഡ് ഇംഗ്ലീഷ്
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുതിനായി ആരംഭിച്ച പദ്ധതികളാണ് പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ്.
പതിനേഴ് വയസ്സ് പൂര്‍ത്തിയായ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യപരിജ്ഞാനം ആഗ്രഹിക്കുവര്‍ക്കും മലയാളം പഠിക്കാന്‍ അവസരം നല്കു കോഴ്‌സാണ് പച്ച മലയാളം കോഴ്‌സ്. പത്താതരം മലയാളം ഭാഷാശേഷികള്‍ പഠിതാവ് ആര്‍ജിക്കു വിധത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യത്തില്‍ കോഴ്‌സ് പരിഷ്‌കരിച്ചു രണ്ടു ഘ’ങ്ങളിലായാണ് ഇപ്പോള്‍ നടപ്പാക്കുത്. പച്ച മലയാളം അടിസ്ഥാന കോഴ്‌സിന്റെ (ഓംഘ’ം) പൊതുപരീക്ഷ നടത്തുത് സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയും അഡ്വാന്‍സ് കോഴ്‌സിന്റെ (രണ്ടാംഘ’ം) പൊതുപരീക്ഷ നടത്തുത് പരീക്ഷാഭവനുമായിരിക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചമലയാളം കോഴ്‌സ് നടപ്പാക്കുുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ എ’ാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കും പത്താംക്ലാസ്/പത്താംതരം തുല്യത വിജയിച്ചവര്‍ക്കും ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി കോഴ്‌സുകളില്‍ ചേരാം. പച്ചമലയാളം, ഗുഡ്ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എീ സര്‍’ിഫിക്കറ്റ് കോഴ്‌സുകള്‍ നിലവില്‍ ആറ് ബാച്ചുകള്‍ പൂര്‍ത്തീകരിച്ചു.
ഇ-മുറ്റം
സംസ്ഥാനസര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സമൂഹത്തില്‍ നിലനില്‍ക്കു ഡിജിറ്റല്‍ വിടവ് മറികടക്കുതിനായി പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാമിഷന്‍ അതോറിറ്റി, കൈറ്റ് കേരള എിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കു ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയാണ് ഇ-മുറ്റം.
ഇന്റര്‍നെറ്റില്‍ വരു വ്യാജവാര്‍ത്തകള്‍, തെറ്റായ പ്രചരണങ്ങള്‍, കുറ്റകൃത്യങ്ങള്‍, അക്രമവാസന ഉളവാക്കു പരിപാടികള്‍ എിവയ്‌ക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ആവശ്യകതയില്‍ നിുമാണ് ഇത്തരമൊരു പദ്ധതി ഉടലെടുക്കുത്. ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തിലെ അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ആ പഞ്ചായത്തിനെ ഡിജിറ്റല്‍ പഞ്ചായത്താക്കി മാറ്റുക എതാണ് പദ്ധതിയുടെ ലക്ഷ്യം. 14 ജില്ലകളിലായി പദ്ധതിയില്‍ ആകെ 26,971 പേര്‍ പദ്ധതിയില്‍ ഗുണഭോക്താക്കളാണ്. ഡിജി കേരളം പദ്ധതി പ്രഖ്യാപിച്ചതോടെ ഇ-മുറ്റം അതിന്റെ ഭാഗമായി മാറി.
മുറ്റേം
തുടര്‍വിദ്യാഭ്യാസം നല്‍കുതോടൊപ്പം സ്ത്രീകളുടെ ഉമനം, സ്ത്രീശാക്തീകരണം എിവ ലക്ഷ്യമാക്കി കേരള സംസ്ഥാന സാക്ഷരതാമിഷനും മഹിളാസമഖ്യ സൊസൈറ്റിയുമായി ചേര്‍ുള്ള പദ്ധതിയാണ് മുറ്റേം. സാക്ഷരതാമിഷന്റെ ബഹുഭൂരിഭാഗം വരു ഗുണഭോക്താക്കളായ സ്ത്രീകളുടെ വിദ്യാഭ്യാസം നിലവാരം, ജീവിതനൈപുണി, തൊഴില്‍ നൈപുണി എിവ മെച്ചപ്പെടുത്തി സമൂഹത്തില്‍ അവരുടെ അന്തസ്സ് ഉയര്‍ത്തുതിന് അനുയോജ്യമായ വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തി’ുള്ളത്. പദ്ധതിയുടെ ആദ്യഘ’ത്തില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എീ ജില്ലകളില്‍ എസ്.ടി. വിഭാഗത്തിലെ പഠിതാക്കള്‍ നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ രജിസ്‌ട്രേഷന്‍ ചെയ്തു. രണ്ടാം ഘ’ത്തില്‍ ജന്‍ഡര്‍ അവബോധം, കു’ികള്‍ക്കെതിരയുള്ള അക്രമം, ഗാര്‍ഹിക പീഡനം, ആരോഗ്യം, പോഷകാഹാരം, ശുചിത്വം, സാങ്കേതിക പരിജ്ഞാനം എീ വിഷയങ്ങളില്‍ പഠന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആകെ 807 പഠിതാക്കളെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു (നാലാം തരം-79, ഏഴാംതരം-125, പത്താംതരം-313, ഹയര്‍സെക്കന്‍ഡറി-290).
ദീപ്തി-ബ്രെയിലി
സാക്ഷരതാ പദ്ധതി
കാഴ്ചപരിമിതര്‍ക്ക് ബ്രെയില്‍ ലിപിയില്‍ സാക്ഷരരാക്കു പദ്ധതിയാണ് ‘ദീപ്തി-ബ്രെയിലി സാക്ഷരതാ പദ്ധതി’. കേരള ഫെഡറേഷന്‍ ഓഫ് ‘ൈന്‍ഡ് എ സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കാഴ്ച വെല്ലുവിളി നേരിടുവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കുക, ഒറ്റപ്പെ’ു നില്‍ക്കുവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകള്‍ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. അസാപ് കേരളയുമായി ചേര്‍ുകൊണ്ട് ബ്രെയിലി സാക്ഷരതാ പഠിതാക്കള്‍ക്ക് തൊഴില്‍ മുറ്റേം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സാക്ഷരാതാമിഷന്‍.