‘എങ്കക്കൂട്ട’ത്തിന് പഠിപ്പിന്റെ തേന്‍രുചി

‘എങ്കക്കൂട്ട’ത്തിന് പഠിപ്പിന്റെ തേന്‍രുചി
സിന്ധു എസ് എസ്
സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, സമഗ്ര ശിക്ഷ അഭിയാന്‍

സവിശേഷ പാരമ്പര്യമുള്ള ആദിവാസി വിഭാഗങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പമാണ് കേരളം. 1991 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പ’ികവര്‍ഗ ജനസംഖ്യ നാലര ലക്ഷത്തില്‍പരമാണ്. ആകെ ജനസംഖ്യയുടെ 1.5%. 37 വിഭാഗം ആദിവാസികള്‍ ഉള്ളതായി കണക്കാക്കപ്പെടുു. ഇതില്‍ ചോലനായ്ക്കര്‍, കാ’ുനായ്ക്കര്‍, കുറുമ്പന്‍, കാടര്‍, കൊറഗര്‍ എീ വിഭാഗക്കാരെ പ്രിമിറ്റീവ് ട്രൈബല്‍ ഗ്രൂപ്പായി കണക്കാക്കുു. ഗോത്രസംസ്‌കൃതിയുടെ ഈടുവെപ്പുകളില്‍ ജീവിക്കുമ്പോഴും നിരവധിയായ ചൂഷണങ്ങള്‍ക്ക് അവര്‍ വിധേയരാക്കപ്പെടുുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇതിന് ഒരു പ്രധാന കാരണം. അക്ഷരലോകത്തേക്കെത്താന്‍ വൈമുഖ്യം കാണിക്കുവരാണ് അവിടുത്തെ കു’ികള്‍. പരമസ്വതന്ത്രരായി കാടിന്റെ മടിത്ത’ില്‍ കളിച്ചുരസിക്കു കു’ികള്‍ക്ക് വിലക്കുകള്‍ നിറഞ്ഞ സ്‌കൂള്‍ അന്തരീക്ഷം അരോചകമായി തോുതാവാം കാരണം. ഈ കു’ികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള എിവയുടെ നേതൃത്വത്തില്‍ പ’ികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടപ്പിലാക്കി വരുുണ്ട്. ഇവിടെ നടത്തു ഓരോ പ്രവര്‍ത്തനവും കൃത്യമായ പുരോഗതി അടയാളപ്പെടുത്താന്‍ സാധിക്കുതാണ്.
വിദ്യാഭ്യാസ പശ്ചാത്തലം
വിവിധ ക്ലാസുകളില്‍ പഠിക്കു പ’ികവര്‍ഗവിഭാഗം കു’ികളുടെ എണ്ണം 1,33,662 ആണ്. സാധാരണ സ്‌കൂളില്‍ പഠിക്കു കു’ികള്‍, മലമ്പ്രദേശത്തും ഉള്‍വനത്തിലും താമസിക്കു കു’ികള്‍ എിങ്ങനെ രണ്ട് വിഭാഗക്കാരായി കാണാം. ഹോസ്റ്റല്‍ താമസസൗകര്യം നല്‍കിയി’ും അത് പ്രയോജനപ്പെടുത്താത്ത വരുമുണ്ട്. പെകു’ികളുടെ വിദ്യാഭ്യാസവും പ്രത്യേക പരിഗണന അര്‍ഹിക്കുു. അവിടങ്ങളിലെ പ്രത്യേകതകള്‍ കണ്ടെത്തുതിനായി സര്‍വെ നടത്തിയിരുു.
എങ്കെ എങ്കക്കൂ’ം
ഏഷ്യയിലെ ത െഏറ്റവും ആദിമമായ ഗോത്രവിഭാഗക്കാരാണ് ചോലനായ്ക്കര്‍. നിലമ്പൂരിലെ ഉള്‍വനങ്ങളില്‍ താമസിക്കു ഈ വിഭാഗക്കാര്‍ പൊതുസമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഉള്‍വലിഞ്ഞു ജീവിക്കുവരാണ്. ജനസംഖ്യയില്‍ 350ഓളം വരു ചോലനായ്ക്കരുടെ എണ്ണം കുറഞ്ഞുവരികയാണ്. ചോലനായ്ക്കര്‍ വിഭാഗത്തിലെ 60ഓളം കു’ികള്‍ ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുു. പൂച്ചപ്പാറ, മഞ്ചേരി, കുമ്പളപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാലയ പ്രവേശനം നേടാത്ത കു’ികളുണ്ടെ് മനസ്സിലാക്കിയ സമഗ്ര ശിക്ഷാ കേരള 2023 അക്കാദമിക് വര്‍ഷം മഞ്ചേരിക്കടുത്തുള്ള പുലിമുണ്ട കോളനി കേന്ദ്രീകരിച്ച് ‘ഞാനും എന്റെ കൂ’രും’ (എങ്കെ എങ്കക്കൂ’ം) എ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഈ പദ്ധതി വിജയമായി. 2022 മേയില്‍ ഒരുമാസം നീണ്ടുനില്‍ക്കു പരിപാടി അവരുടെ വാസസ്ഥലം കേന്ദ്രീകരിച്ച് നടപ്പിലാക്കി. ഒരു കുടുംബത്തിലെ സഹോദരങ്ങള്‍ ഒരുമിച്ച് ജീവിക്കു പുലിമുണ്ട കോളനിയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാധനസാമഗ്രികള്‍, കു’ികള്‍ക്ക് കളിക്കാനായി കളിയുപകരണങ്ങള്‍, ഫുട്‌ബോള്‍, സ്‌കിപ്പിങ് റോപ്പ് തുടങ്ങിയവ എത്തിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, വിനോദോപാധികള്‍ സമ്മാനിച്ചുകൊണ്ട് അവരുമായി സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചു. ഇവരുടെ വിശ്വാസം നേടിയെടുക്കാനുള്ള ആദ്യ ചുവടുവയ്പ്് ആയിരുു ഇത്.
ചോലനായ്ക്കര്‍ ഭാഷയും
മലയാളത്തിലെ പരിഭാഷയും
സ്‌കൂളില്‍ ചേര്‍ുപഠിക്കാത്ത 13 കു’ികള്‍ ഈ കോളനിയില്‍ ഉണ്ടായിരുു. ലിപിയില്ലാത്ത ഭാഷയാണ് ചോലനായ്ക്കര്‍ ഭാഷ. ഇത് ആശയവിനിമയത്തിന് തടസ്സമായിരുു. എാല്‍ മലയാളം ലിപി ഉപയോഗിച്ച് അവരുടെ ഭാഷയില്‍ത െപാഠഭാഗങ്ങള്‍ രൂപപ്പെടുത്തി. ഓരോ പാഠവും അവരുടെ ജീവിത സന്ദര്‍ഭങ്ങളുമായി ബന്ധമുള്ളതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുു. 2022 അക്കാദമിക വര്‍ഷത്തില്‍ ഈ കു’ികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞു. ഇവരില്‍ സുകുമാരന്‍, സുന്ദരി എീ കു’ികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായി. സുകുമാരന്‍ എസ്.എസ്.കെയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടത്തു ഹോസ്റ്റലിലും സുന്ദരി മഹിളാ സമഖ്യയുടെ ഹോസ്റ്റലിലുമാണ് താമസിച്ചുപഠിച്ചിരുത്.
കേരളത്തിലെ 14 ജില്ലകളിലെയും പാര്‍ശ്വവല്‍ക്കരിക്കപ്പെ’ മേഖല/ജനങ്ങള്‍ ഉള്ള ഒരു പഞ്ചായത്ത് സേവാസ് പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ തിരഞ്ഞെടുത്തി’ുണ്ട്. അവര്‍ക്കായി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നല്‍കിവരുു. പഞ്ചായത്തിന്റെയും സദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ വിശദമായ ഒരു സര്‍വെ നടത്തി റിപ്പോര്‍’് ക്രോഡീകരിച്ചു, തുടര്‍നടപടികള്‍ സ്വീകരിച്ചു.
‘തിരികെ’ പദ്ധതി
നിലമ്പൂരില്‍ കുമ്പളപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിും കൊഴിഞ്ഞുപോയ 57 കു’ികളെ ‘തിരികെ’ പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ തിരിച്ചെത്തിച്ചു. ഈ മേഖലയില്‍ പഠനത്തില്‍നി് കൊഴിഞ്ഞുപോയ കു’ികളെ തിരിച്ചു സ്‌കൂളില്‍ എത്തിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മലപ്പുറം അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിവരുു. സേവാസ് റിപ്പോര്‍’ിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ സ്വന്തമായി വീടുകള്‍ ഇല്ലാത്ത 18 പേര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നല്‍കാനും തീരുമാനമെടുത്തി’ുണ്ട്.
പഠിപ്പുറുസി പദ്ധതി
മുതുവാന്‍ ഭാഷയിലെ പഠിപ്പുറുസി എ പദത്തിന്റെ അര്‍ഥംം ‘പഠിപ്പിന്റെ രുചി’ എാണ്. കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയാണ് പഠിപ്പുറുസി. മുതുവാന്‍ ഭാഷ മാതൃഭാഷയായുള്ള കു’ികള്‍ സ്‌കൂളില്‍ പഠിക്കുത് അധ്യയനഭാഷയായ മലയാളത്തിലാണ്. ഇത് കു’ിക്കും രക്ഷിതാവിനും വിദ്യാലയവുമായി ഒരു ആശയവിനിമയ വിടവ് ഉണ്ടാക്കുു. ഇതിനു പരിഹാരം എ നിലയ്ക്കാണ് പഠിപ്പുറുസി എ പരിപാടി എസ്.എസ്.കെയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുത്. കു’ിയുടെ പരിചിതമായ ചുറ്റുപാടില്‍ നി് കാട്, മഴ, വനം, പൂവ്, ഭക്ഷണം, ആഭരണം, ആഘോഷങ്ങള്‍ എിവ ഉള്‍പ്പെടുത്തി പാഠഭാഗങ്ങള്‍ തയ്യാറാക്കുു. ലിപി ഇല്ലാത്ത ഭാഷ ആയതിനാല്‍ മലയാള ലിപി ഉപയോഗിച്ചാണ് മുതുവാന്‍ ഭാഷയിലെ പാഠഭാഗങ്ങള്‍ തയ്യാറാക്കുത്.
ഇടമലക്കുടി
വിദ്യാലയത്തിലെ സ്ഥിരാധ്യാപകന്‍ സ്‌കൂളിലെ പ്രഥമാധ്യാപകനാണ്. ദിവസവേതന നിലയ്ക്കും കരാര്‍ അടിസ്ഥാനത്തിലും എസ്.എസ്.കെയും പൊതുവിദ്യാഭ്യാസ വകുപ്പും യോഗ്യരായ അധ്യാപകരെ താല്‍ക്കാലികമായി നിയമിച്ചി’ുണ്ട്. എല്ലാ അധ്യാപകര്‍ക്കും പഠിപ്പുറുസി പാക്കേജിന്റെ പരിശീലനം നല്‍കി. എസ്.എസ്.കെയുടെ ട്രെയിനര്‍മാര്‍ ഇടമലക്കുടി വിദ്യാലയത്തില്‍ താമസിച്ച് കു’ികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. വിദ്യാലയത്തില്‍ ക്ലാസ് ലൈബ്രറി, ജനറല്‍ ലൈബ്രറി എിവ ക്രമീകരിച്ചു. വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാനായി സോളാര്‍ പാനലുകള്‍ സജ്ജീകരിച്ചു.
പഠിപ്പുറുസി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. ആദ്യമായി കു’ികള്‍ ട്രെയിനിലും മെട്രോയിലും യാത്ര ചെയ്തു. ആദ്യമായി കടലുകണ്ടു. തുടര്‍് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിയുടെ സാിധ്യത്തില്‍ കു’ികള്‍ വായനാകാര്‍ഡുകളും കഥാപുസ്തകങ്ങളും വായിക്കുകയും ചെയ്തു. മുഖ്യമന്ത്രി പഠിപ്പുറുസി പദ്ധതിയുടെ വിജയപ്രഖ്യാപനം നടത്തിയതിനൊപ്പം ഇടമലക്കുടി എല്‍.പി സ്‌കൂളിനെ യു.പി സ്‌കൂള്‍ ആയി ഉയര്‍ത്തുമെും പ്രഖ്യാപിച്ചു. പഠിപ്പുറസി പദ്ധതിയുടെ ഭാഷ അനുരൂപീകരണം പൂര്‍ത്തീകരിച്ചു. ഗണിത പരിപോഷണ പദ്ധതിയുടെ മൊഡ്യൂള്‍ തയ്യാറാക്കി.
കു’ികളുടെ ഹാജര്‍ ഇല്ലായ്മ പഠന പിാക്കാവസ്ഥയ്ക്ക് ഒരു കാരണമാണ്. ഇത് പരിഹരിക്കാനായി അടുത്തടുത്ത രണ്ടു കുടികളിലെ കു’ികളെ നിത്യേന സ്‌കൂളില്‍ കൊണ്ടെത്തിക്കാനും തിരിച്ചെത്തിക്കാനും ഒരാള്‍ എ കണക്കില്‍ മൂുപേരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ചു. അങ്ങനെ കു’ികളുടെ ഹാജര്‍നില കൂ’ാന്‍ സാധിച്ചി’ുണ്ട്. 2025-26 അക്കാദമിക വര്‍ഷം ഇടമലക്കുടിയില്‍ എല്ലാ കു’ികളെയും സ്‌കൂളില്‍ എത്തിക്കുവാനുള്ള ശ്രമം നടുവരുു.
പഠിപ്പുറുസി പരിപാടി വയനാട് ജില്ലയിലെ ജി.എല്‍.പി.എസ്. ചെറുനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ അ’പ്പാടി ഗോ’ിയാര്‍കണ്ടി ജി.ടി.എല്‍.പി.എസ്. എീ വിദ്യാലയങ്ങളിലും നടപ്പിലാക്കിയി’ുണ്ട്.
ഹോസ്റ്റലുകള്‍
പ’ികവര്‍ഗവകുപ്പിന്റെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് പുറമേ ഉള്‍വനത്തിലെ ആദിവാസിവിഭാഗത്തിലെ കു’ികള്‍ കൊഴിഞ്ഞുപോകാതിരിക്കാനും ഈ കു’ികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും ആയി ആറ് റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുുണ്ട്. 50 ആകു’ികള്‍ക്ക് വീതം ഓരോ ഹോസ്റ്റലിലും താമസിച്ചുപഠിക്കാന്‍ സൗകര്യമൊരുക്കിയി’ുണ്ട്. കൊഴിഞ്ഞുപോയതും സ്‌കൂളില്‍ ചേരാത്തതുമായ കു’ികളെ സര്‍വെയിലൂടെ കണ്ടെത്തി വിദ്യാലയ പ്രവേശനം നടത്തുകയും പഠനപിന്തുണ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുു. പൊതുപരീക്ഷകളില്‍ 100% വിജയം ഈ കു’ികള്‍ കൈവരിക്കുുമുണ്ട്.
യാത്രാസൗകര്യം ഒരുക്കല്‍
പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍നിും വിദ്യാലയങ്ങളിലേക്ക് ദിനംതോറും വു പഠിക്കു കു’ികള്‍ക്കായി യാത്രാസൗകര്യം നല്‍കുു. യാത്രാസൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഒരു കു’ി പോലും കൊഴിഞ്ഞുപോകാന്‍ പാടില്ല എ സര്‍ക്കാര്‍ നയം നടപ്പിലാക്കി.
ഊരുവിദ്യാ കേന്ദ്രങ്ങള്‍
മലയോര പ്രദേശങ്ങളിലെ കു’ികളുടെ അക്കാദമിക നൈപുണി ഉറപ്പാക്കുക എ ഉദ്ദേശ്യത്തോടുകൂടിയാണ് ഊരു വിദ്യാകേന്ദ്രങ്ങള്‍ ആരംഭിച്ചത്. 60 ഊരുവിദ്യാകേന്ദ്രങ്ങളാണ് വിവിധ മലയോര പ്രദേശങ്ങളിലായി പ്രവര്‍ത്തിച്ചിരുത്. കു’ികളുടെ ഹാജര്‍നില കൂ’ുതിന് ഊരുവിദ്യാകേന്ദ്രങ്ങളിലെ വിദ്യാ വോളന്റിയര്‍മാര്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിരുു.
ഔ’് ഓഫ് സ്‌കൂള്‍
കു’ികളുടെ വിദ്യാഭ്യാസം
സ്‌കൂളില്‍ പ്രവേശനം നേടാത്തതും പല കാരണങ്ങളാലും കൊഴിഞ്ഞുപോയതുമായ കു’ികളെ കണ്ടെത്തി വിദ്യാലയ പ്രവേശനം നടത്തി വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ കഴിഞ്ഞി’ുണ്ട്. ഈ കു’ികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിനിങ് സെന്ററില്‍ വിദ്യാ വോളിയര്‍മാരുടെ സഹായത്തോടെ ബ്രിഡ്ജിങ് കോഴ്‌സ് സംഘടിപ്പിക്കുു. 2025-26 അക്കാദമി വര്‍ഷത്തില്‍ ആദിവാസി മേഖലയിലെ എല്ലാ കു’ികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പുതുക്കിയ പാഠ്യപദ്ധതിയില്‍ പല ക്ലാസുകളിലും പാഠപുസ്തകങ്ങളില്‍ ആദിവാസി വിഭാഗങ്ങളുടെ സവിശേഷതകള്‍, സംസ്‌കാരം എിവ പ്രതിഫലിപ്പിക്കു പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചി’ുണ്ട്.
ആദിവാസി മേഖലയിലെ വിദ്യാഭ്യാസ പരിപാടികള്‍ വളരെ സാവധാനം മാത്രം വിജയത്തിലേക്ക് എത്തുവയാണ്.
ക്ഷമയോടെ ഇടപെ’് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. പൊതുവിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെയും ചെയ്തുകൊണ്ടിരിക്കു പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ മാറ്റത്തിന്റെ വിത്തുകള്‍ വിതച്ചുകഴിഞ്ഞു. ഇനി കൃത്യമായ പരിപോഷണമാണ് ആവശ്യം. ഗോത്രവിഭാഗങ്ങളുടെ സംസ്‌കാരത്തെ മാനിച്ചുകൊണ്ട് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എുള്ളതാണ് നമ്മുടെ ലക്ഷ്യം. ഈ മേഖലയില്‍ സ്തുത്യര്‍ഹമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിും ഉണ്ടാകുത്.