അറിവ് പൂക്കുന്ന കാടകങ്ങള്‍

അറിവ് പൂക്കുകാടകങ്ങള്‍
ബിജോ വേലിക്കകത്ത്
മാധ്യമപ്രവര്‍ത്തകന്‍

കൂറ്റന്‍ മരങ്ങളും ചെറുതോടുകളും അതിരുതീര്‍ക്കു ഭൂമികയില്‍ രണ്ടുമുറികളുള്ള ഒരു കെ’ിടം. സമീപമുള്ള രണ്ടുമൂു കുടിലുകള്‍ ഒഴിച്ചാല്‍ തീര്‍ത്തും വിജനം. ഇവിടെ രാവിലെ ഒമ്പതര കഴിഞ്ഞാല്‍ കു’ികളുടെ കളിചിരിയാല്‍ മറ്റൊരു ലോകമാണ്. ഇടുക്കിയിലെ മാങ്കുളത്തിനടുത്ത് ഗോത്രഗ്രാമമായ കുറത്തിക്കുടിയിലെ കു’ികള്‍ അറിവിന്റെ ഹരിശ്രീ കുറിക്കുത് ഇവിടെയാണ്.
ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസം ഉറപ്പുവരുത്തുതിനായുള്ള ഏകാധ്യാപക വിദ്യാലയമായ ഇവിടെ ഒു മുതല്‍ നാലു വരെ ക്ലാസുകളിലായി കഴിഞ്ഞ അധ്യായന വര്‍ഷം 32 കു’ികളാണ് ഉണ്ടായിരുത്. ഈ വര്‍ഷം പത്തോളം കു’ികള്‍ എത്തുമൊണ് കരുതുതെ് സ്‌കൂളിലെ അധ്യാപകനായ പി. കെ മുരളീധരന്‍ പറഞ്ഞു. മുതുവാന്‍ വിഭാഗത്തില്‍പെ’ ജനത മാത്രം താമസിക്കു കുറത്തിക്കുടിയില്‍ മുൂറ്റിഅറുപതിലധികം കുടുംബങ്ങളുണ്ട്. കു’ികള്‍ക്ക് പ്രാഥമികവിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ സ്‌കൂള്‍. സംസ്ഥാനത്തെ മുഴുവന്‍ കു’ികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ നേര്‍ക്കാഴ്ചയാണ് വനത്തിനുള്ളിലെ ഈ ഏകാധ്യാപക വിദ്യാലയം. കുറത്തിക്കുടിക്ക് തൊ’ടുത്തുള്ള സര്‍ക്കാര്‍ സ്‌കൂള്‍ 15 കിലോമീറ്റര്‍ അപ്പുറത്തുള്ള ചിക്കണാംകുടി എല്‍പി സ്‌കൂളാണ്.
നേരത്തെ ഉണ്ടായിരു ഏകാധ്യാപക വിദ്യാലയങ്ങളില്‍ ചുരുക്കം ചിലതാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുത്. ഔപചാരിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാത്ത ഗ്രാമീണ മേഖലകളിലെ കു’ികള്‍ക്കു വിദ്യാഭ്യാസം ഉറപ്പു നല്‍കുതിനായി ആവിഷ്‌കരിച്ച (ഇജിഎസ്) പദ്ധതിയില്‍ 2000 ത്തിലാണ് ഇത്തരം സെന്ററുകള്‍ തുടങ്ങിയത്. മള്‍’ി ഗ്രേഡ് ലേണിങ് സെന്റര്‍ എും അറിയപ്പെ’ിരുു. 2010ല്‍ ഡിപിഇപി ഈ പദ്ധതി ഉപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ ഇതു തുടരാന്‍ തീരുമാനമെടുത്തു. ഇതോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി ഏകാധ്യാപക വിദ്യാലയങ്ങള്‍.
തൊ’ടുത്ത് സ്‌കൂള്‍ ഇല്ലാത്ത ഗോത്രമേഖലയിലെ കു’ികള്‍ എംആര്‍എസ് ഹോസ്റ്റലുകളിലും മറ്റും നിാണ് പഠിക്കുത്. എാല്‍ ചെറിയ പ്രായത്തില്‍ ത െമാതാപിതാക്കളില്‍ നിു അകു നില്‍ക്കുക പ്രായോഗികമല്ല. അതിനാല്‍ ചിലര്‍ക്ക് വിദ്യാഭ്യാസമേ ലഭിക്കാത്ത സാഹചര്യമുണ്ടായിരുു. പത്തു വയസ്സിനുശേഷം ഓം ക്ലാസില്‍ ചേരു ആദിവാസി കു’ികളും ധാരാളമുണ്ടായിരുു. 4-5 ക്ലാസുകളില്‍ എത്തുമ്പോള്‍ പ്രായത്തിന്റെ അന്തരം മൂലം ഒപ്പമുള്ള കു’ികളുമായി മാനസികമായി ഒത്തുപോകാനാകാതെ ഇവര്‍ പഠനം അവസാനിപ്പിക്കും. ഇത്തരം പ്രതിസന്ധികള്‍ക്കുള്ള ആശ്രയമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍.
പൊതുവിദ്യാലയങ്ങളിലെ
സൗകര്യങ്ങള്‍
അടിമാലി പഞ്ചായത്തിലെ ഓം വാര്‍ഡിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുത്. മാങ്കുളത്തു നി് 15 കിലോമീറ്റര്‍ ഉള്ളിലാണ് ഈ പ്രദേശം. മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ പവര്‍ സ്റ്റേഷന്‍ കുറത്തിക്കുടിയില്‍ ആയതിനാല്‍ അവിടേക്ക് ജീപ്പ് മാത്രം വരു ഒരു വഴിയുണ്ട്. ഇതു മാത്രമാണ് പുറംലോകത്തേക്കുള്ള പാത. രാവിലെ 9.30ന് തുടങ്ങു ക്ലാസ് 3.30ന് അവസാനിക്കും. കാ’ുമൃഗങ്ങളുടെ ശല്യമുള്ളതിനാലാണ് നേരത്തെ ക്ലാസ് അവസാനിപ്പിക്കുത്. മറ്റു പൊതുവിദ്യാലയങ്ങളില്‍ ലഭിക്കു സൗകര്യങ്ങളെല്ലാം കു’ികള്‍ക്ക് ഇവിടെ ലഭിക്കും. ഉച്ചഭക്ഷണവും പാഠപുസ്തകങ്ങളും യൂണിഫോമും ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കും. മറ്റു പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ അതേ പാഠപുസ്തകങ്ങള്‍ തയൊണ് പഠിക്കുത്. സിലബസില്‍ മാറ്റമില്ല. പരീക്ഷകളും സംസ്ഥാനത്തെ മറ്റു സ്‌കൂളുകളിലെ അതേ ടൈംടേബിളില്‍ ത െനടക്കും. കൃത്യമായ ഇടവേളകളില്‍ എഇഒയും നൂ മീല്‍ ഓഫീസറും സ്‌കൂളില്‍ സന്ദര്‍ശനം നടത്തി അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
മലയാളത്തില്‍ അച്ചടിച്ച പുസ്തകങ്ങള്‍ അതേപടി കു’ികളെ പഠിപ്പിക്കുക പ്രയാസമാണ്. കാരണം, മലയാളം ഒ’ും അറിയാത്ത കു’ികളുണ്ട്. മുതുവാന്‍ഭാഷയാണ് ഇവര്‍ സംസാരിക്കുത്. ഇതിന് ലിപിയില്ല. അതുകൊണ്ട് അവരുടെ ഭാഷയെയും ഉച്ചാരണത്തെയും കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പഠനമെ് മുരളീധരന്‍ പറഞ്ഞു. പാഠപുസ്തകങ്ങളെ അവരുടെ ഭാഷയിലേക്ക് മാറ്റുതിനായി സര്‍വ്വ ശിക്ഷ കേരള (എസ്എസ്‌കെ) പഠിപ്പുറുസി എ പദ്ധതി നടപ്പാക്കിയിരുു. മലയാളത്തോടൊപ്പം മുതുവാന്‍ ഭാഷയും അറിയാവുവരെ ഉപയോഗപ്പെടുത്തിയാണ് പഠിപ്പുറുസി എ ഭാഷാപഠന സഹായത്തിനുള്ള പുസ്തകം തയ്യാറാക്കിയത്. ലിപിയില്ലാത്ത മുതുവാന്‍ ഭാഷയിലെ വാമൊഴിവാക്കുകള്‍ മലയാള ലിപിയില്‍ ചിത്രങ്ങളുടെ സഹായത്തോടെ കു’ികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയാണ് ചെയ്യുത്. മുതുവാന്‍ വാമൊഴിവാക്കുകള്‍ മലയാളലിപിയില്‍ എഴുതിയ ‘സചിത്ര പാഠപുസ്തകം’ എ പുസ്തകവും തയ്യാറാക്കിയി’ുണ്ട്.
നിലവില്‍ പന്ത്രണ്ടിലധികം പേരാണ് വിവിധ ഏകാധ്യാപക വിദ്യാലയങ്ങളില്‍ ജോലി ചെയ്യുത്. ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചത് ഓം പിണറായി വിജയന്‍ സര്‍ക്കാരാണ്. 2015 വരെ 3,000 രൂപ മാത്രമായിരുു ലഭിച്ചിരുത്. 2016ല്‍ സര്‍ക്കാര്‍ ഇത് 5,000 രൂപയാക്കി. 2017ല്‍ 17,500 ആക്കി വര്‍ധിപ്പിച്ചു. പിീടത് 18,500 ആക്കി. അലവന്‍സ് കൂടി ചേര്‍ത്ത് 19,000 രൂപയാണ് ഇപ്പോള്‍ ലഭിക്കുത്.
കാടോ മലയോ കടലോ ഏത് ഭൂപ്രകൃതിയോ ആക’െ, അവിടങ്ങളിലെ ഒരു കുഞ്ഞിനുപോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെ കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ഏത് പ്രതിസന്ധിയിലും കേരളത്തിന്റെ ഭാവി പ്രകാശപൂര്‍ണ്ണമാകണമെ നിലപാടിനൊപ്പം നാടും കൈകോര്‍ക്കുു. ഈ ഏകാധ്യാപക വിദ്യാലയങ്ങള്‍ അധ്യാപകരുടെ ഇച്ഛാശക്തിയുടെയും നാ’ുകാരുടെ കരുതലിന്റെയും കൂടി പ്രതീകമാകുു. അത് നന്മയുടെ നിറമുള്ള പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുത്.