ഇരുളറിയാത്ത കാലം

ഇരുളറിയാത്ത കാലം
കെ.കൃഷ്ണന്‍കു’ി
വൈദ്യുതി വകുപ്പ് മന്ത്രി

പവര്‍ക’ും ലോഡ്ഷെഡ്ഡിങ്ങുമില്ലാത്ത കേരളം എത് കമുമ്പിലെ യാഥാര്‍ഥ്യമാണ്. ഒന്‍പത് വര്‍ഷങ്ങളായി പവര്‍ക’് എന്ത് എ് നാമറിഞ്ഞി’ില്ല. ആഭ്യന്തര ഉല്‍പാദനത്തിന് പുറമേ സ്വതന്ത്ര ഉല്‍പാദകരില്‍ നിും കേന്ദ്ര വൈദ്യുതനിലയങ്ങളില്‍ നിും വൈദ്യുതി ലഭ്യമാക്കുതിന് ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെ’ു.
നിലവില്‍ സംസ്ഥാനത്തിന്റെ പരമാവധി വൈദ്യുതി ആവശ്യകത ഏകദേശം 6000 മെഗാവാ’് ആണ്. വാര്‍ഷിക വൈദ്യുതി ആവശ്യകതയുടെ ശരാശരി 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെടുത്. ആഭ്യന്തര ഉല്‍പാദന ശേഷി 4347.8 മെഗാവാ’് ഉണ്ടെങ്കിലും ഇതില്‍ 1516 മെഗാവാ’് വൈദ്യുതി സോളാര്‍ നിലയങ്ങളില്‍ നിുമാണ്. അവ ആവശ്യകത ഏറ്റവും കൂടുതലുള്ള സമയം ലഭ്യമാകുില്ല.
ഭാവി ആവശ്യങ്ങള്‍ക്ക്
സുസജ്ജം
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പുറത്തിറക്കിയ 20-ാമത് ഇലക്ട്രിക് പവര്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍’് പ്രകാരം 2030-31 വര്‍ഷം കേരളത്തിലെ പരമാവധി വൈദ്യുതി ആവശ്യകത 6707 മെഗാവാ’് ആയിരിക്കും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ അനിതരസാധാരണമായ വര്‍ധന ഉണ്ടായത് കണക്കിലെടുത്ത്, സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 2030 ഓടുകൂടി 10,000 മെഗാവാ’് എത്തിയാലും, അത് നിറവേറ്റാന്‍ സാധിക്കുതരത്തില്‍ സജ്ജമാകുകയാണ് കെഎസ്ഇബി ലക്ഷ്യമിടുത്. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുക, സ്റ്റോറേജ് സംവിധാനം ഉറപ്പുവരുത്തുക, സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതിശേഷി വര്‍ധിപ്പിക്കുക, അതോടൊപ്പംത െഅത്രയും വൈദ്യുതി സംസ്ഥാനത്തുടനീളം തടസ്സരഹിതമായി എത്തിക്കാനാകും വിധം പ്രസരണ-വിതരണ ശൃംഖല ശക്തിപ്പെടുത്തുക എിവയാണ് ഏറ്റെടുത്തിരിക്കുത്.
വരുംവര്‍ഷങ്ങളില്‍ ഏകദേശം 1500 മെഗാവാ’് വൈദ്യുതി വന്‍കിട ജലവൈദ്യുതി പദ്ധതികളില്‍ നിും കണ്ടെത്തും. 800 മെഗാവാ’് സ്ഥാപിതശേഷിയുമായി ഇടുക്കി പദ്ധതിയുടെ രണ്ടാം ഘ’ം, 240 മെഗാവാ’് ശേഷിയില്‍ ലക്ഷ്മി പദ്ധതി, 450 മെഗാവാ’് ശേഷിയുള്ള ശബരിഗിരി എക്സ്റ്റെന്‍ഷന്‍ പദ്ധതി എിവ ഇതില്‍പെടും.
നിലവില്‍ 187.536 മെഗാവാ’് ശേഷിയുള്ള 10 ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം നടുവരുു. കൂടാതെ 92 മെഗാവാ’് ശേഷിയുള്ള ചെറുകിട പദ്ധതികളും 2030 നുള്ളില്‍ പൂര്‍ത്തീകരിക്കും.
സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വതിനു ശേഷം നേടിയത് 1360.75 മെഗാവാ’ിന്റെ വര്‍ധനവാണ്. ജലവൈദ്യുത പദ്ധതികള്‍ വഴി 148.5 മെഗാവാ’ും, സൗരോര്‍ജ നിലയങ്ങള്‍ വഴി 1211 മെഗാവാ’ും 1.25 മെഗാവാ’് കാറ്റില്‍ നിും വൈദ്യുതി ഉല്‍പാദന നിലയങ്ങള്‍ വഴിയുമാണ്.
സൗരോര്‍ജ നിലയങ്ങള്‍
പുരപ്പുറ നിലയങ്ങളുടെ വ്യാപനത്തില്‍ രാജ്യത്തിനുത െമാതൃകയായ കേരളത്തില്‍ ശരാശരി 30 മെഗാവാ’് ഓരോ മാസവും കൂ’ിച്ചേര്‍ക്കപ്പെടുുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പുരപ്പുറ സോളാര്‍ നിലയങ്ങളില്‍ നിും, ഫ്േളാ’ിങ്ങ് സോളാര്‍ നിലയങ്ങളില്‍ നിും സോളാര്‍ പാര്‍ക്കുകളില്‍ നിുമായി 500 മെഗാവാ’് കണ്ടെത്താന്‍ സാധിക്കും. 2030 ഓടുകൂടി സോളാര്‍ സ്ഥാപിതശേഷി 3000-3500 മെഗാവാ’് ആകും.
ബാറ്ററി സ്റ്റോറേജ് പദ്ധതികള്‍
ബാറ്ററി സ്റ്റോറേജ് പദ്ധതികള്‍ കാലതാമസം കൂടാതെ സ്ഥാപിക്കാന്‍ കഴിയും എതും അവയുടെ ചെലവ് ഗണ്യമായി കുറഞ്ഞുവരുു എതും കണക്കിലെടുത്ത് വരും വര്‍ഷങ്ങളില്‍ 2000 ങണ/5000 ങണവ ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് പദ്ധതികള്‍ കേരളത്തില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുത്. ആദ്യഘ’ത്തില്‍ 250 ങണ/ 1000 ങണവ ആഋടട ഉടന്‍ നടപ്പിലാക്കും.

ഈ വര്‍ഷം പൂര്‍ത്തിയാക്കു ജലവൈദ്യുത പദ്ധതികള്‍

1 60 മെഗാവാ’് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി (വാര്‍ഷിക വൈദ്യുതി ഉല്‍പാദനം – 153.9 ദശലക്ഷം യൂണിറ്റ്). ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ വിപുലീകരണ പദ്ധതി പൂര്‍ത്തിയാക്കി പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദനം ആരംഭിച്ചുകഴിഞ്ഞു. വേനല്‍ക്കാലത്ത് ഉള്‍പ്പെടെ വൈദ്യുതോല്‍പാദനം സാധ്യമാകും എതാണ് പദ്ധതിയുടെ പ്രത്യേകത.
2 24 മെഗാവാ’് ശേഷിയുള്ള ചിാര്‍ (വാര്‍ഷിക വൈദ്യുതി ഉല്‍പാദനം 76.45 ദശലക്ഷം യൂണിറ്റ്). ഈ സര്‍ക്കാരിന്റെ കാലത്ത് ത െപൂര്‍ത്തീകരിക്കും.
3 ഒര ദശാബ്ദത്തിലധികമായി നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുകയായിരു 40 മെഗാവാ’് ശേഷിയുള്ള തൊ’ിയാര്‍ ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരിച്ചു.
4 ഈ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കപ്പെ’ 40 മെഗാവാ’് ശേഷിയുള്ള മാങ്കുളം ജലവൈദ്യുത പദ്ധതിയും ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കും.