ഭക്ഷ്യഭദ്രതയില്‍ നി് പോഷകഭദ്രതയിലേക്ക്

ഭക്ഷ്യഭദ്രതയില്‍ നിന്ന് പോഷകഭദ്രതയിലേക്ക്
ജി ആര്‍ അനില്‍
ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ
ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി

വിശപ്പുരഹിത കേരളം യാഥാര്‍ഥ്യമാക്കുതില്‍ കേരളം വിജയിച്ചുകഴിഞ്ഞു. ഇനി പോഷക ഭദ്രതയിലേക്ക് മുേേറണ്ടതുണ്ട്. സുതാര്യവും ആരോഗ്യകരവുമായ വ്യാപാര സമ്പ്രദായങ്ങളുടെ പ്രോത്സാഹനവും ഉപഭോക്തൃശാക്തീകരണവും ലക്ഷ്യം വച്ചുള്ള നടപടികളും വിപുലപ്പെടുത്തേണ്ടതുണ്ട്. നവകേരളത്തിലേക്കുള്ള നവലക്ഷ്യങ്ങള്‍ ഉറപ്പിച്ച് മുറേുകയാണ് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്.
കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആഹാരം കഴിക്കാനാവശ്യമായ ഭക്ഷ്യധാന്യം സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുില്ല. ലോകയുദ്ധം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഭക്ഷ്യക്ഷാമവും പ’ിണിയും അനുഭവിച്ച ചരിത്രമുള്ള ജനതയാണ് മലയാളികള്‍. ഈ പ്രതികൂലഘടകങ്ങള്‍ക്കിടയിലും ഭക്ഷ്യഭദ്രത നിലനിര്‍ത്തുതിന് സംസ്ഥാനത്തിന് കഴിഞ്ഞു. ഒരാളും പ’ിണി അനുഭവിക്കാത്ത ഒരു ഭൂപ്രദേശം എ നില കൈവരിക്കാന്‍ കഴിഞ്ഞത് കേരളമാതൃകയുടെ എടുത്തുപറയത്തക്ക സവിശേഷതകളില്‍ ഓണ്. ഇച്ഛാശക്തിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണത്.
ഭക്ഷ്യകമ്മി സംസ്ഥാനം എ നിലയിലും നാണ്യവിളയുടെ ഉല്‍പാദനത്തില്‍ ഏറെ മുറേിയത് കണക്കിലെടുത്തും 1960 കളില്‍ സ്റ്റാറ്റിയൂ’റി റേഷനിങ് ഏര്‍പ്പെടുത്തുതിനു പൊതുവായ ആവശ്യം ഉയര്‍ു. അത് അംഗീകരിക്കപ്പെടുകയും രാജ്യത്തിന് മാതൃകയായ പൊതുവിതരണ സംവിധാനം കേരളത്തില്‍ ഉരുത്തിരിഞ്ഞു വരികയും ചെയ്തു. ഇതിന്റെ ഭാഗമായി ന്യായവില ഷോപ്പുകള്‍ വഴി വിതരണം ചെയ്യു റേഷന്‍ ഭക്ഷ്യധാന്യം മലയാളിയുടെ ഭക്ഷ്യഭദ്രതയ്ക്ക് അടിത്തറയി’ു എത് അനിഷേധ്യമാണ്.. ലക്ഷ്യാധിഷ്ഠിത പൊതുവിതരണം കേന്ദ്രസര്‍ക്കാര്‍ നയമായി അംഗീകരിച്ചതോടെ ഏറ്റവും ദരിദ്രരും ദുര്‍ബലരും ആയ വിഭാഗങ്ങള്‍ക്കു മാത്രമായി റേഷന്‍ പരിമിതപ്പെ’ു. 2013ല്‍ നിലവില്‍ വ എന്‍.എഫ്.എസ്.എ ആക്ട് ഈ നയത്തിന് നിയമരൂപം നല്‍കിയതോടെ സാര്‍വത്രിക റേഷനിങ് ഇല്ലാതായതോടെ 57ശതമാനം മലയാളികള്‍ പൊതുവിതരണത്തിന് പുറത്തായി. എാല്‍ ഈ നിയമത്തിന്റെ പരിരക്ഷ കി’ാത്ത മുന്‍ഗണനേതര വിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച സര്‍ക്കാര്‍, സംസ്ഥാനത്തിന് ലഭ്യമായ ഭക്ഷ്യവിഹിതത്തില്‍ നിും സാധ്യമായ അളവില്‍ ആനുകൂല്യങ്ങള്‍ നല്‍കുു.
എല്ലാ കുടുംബങ്ങള്‍ക്കും
റേഷന്‍കാര്‍ഡ്
എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് എ നയത്തിന്റെ ഭാഗമായി തെരുവോരത്ത് താമസിക്കുവര്‍ക്കുള്‍പ്പെടെ ആധാര്‍കാര്‍ഡിന്റെ മാത്രം അടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ നല്‍കി. ഈ സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷം മാത്രം 5,20,563 പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഭിശേഷിക്കാരായ കു’ികള്‍ പഠിക്കുതുള്‍പ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങള്‍ക്കായി 7992 കാര്‍ഡുകള്‍ നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മാത്രമായി സംസ്ഥാനത്ത് ആകെ 28666 കാര്‍ഡുകള്‍ ലഭ്യമാക്കി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും തെരുവോരത്ത് താമസിക്കുവര്‍ക്കും താമസരേഖകളൊും കൂടാതെ ആധാര്‍ മാത്രം അടിസ്ഥാനമാക്കി കാര്‍ഡുകള്‍ വിതരണംചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7316 പേരില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും റേഷന്‍കാര്‍ഡ് നല്‍കി. ഇതരസംസ്ഥാനക്കാരായ അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് നി് അവരുടെ റേഷന്‍ വിഹിതം കൈപ്പറ്റാന്‍ കഴിയു റേഷന്‍ റൈറ്റ്സ് കാര്‍ഡ് പദ്ധതി നടപ്പിലാക്കി.
വനമേഖലകള്‍, ആദിവാസി നഗറുകള്‍, ലേബര്‍ സെറ്റില്‍മെന്റുകള്‍ അടക്കം ഗതാഗത പ്രയാസങ്ങള്‍ നേരിടു വിദൂരപ്രദേശങ്ങളില്‍ റേഷന്‍ വാസസ്ഥലത്തെത്തിച്ചു നല്‍കു സഞ്ചരിക്കു റേഷന്‍കടകളുടെ എണ്ണം 137 ആയി വര്‍ധിപ്പിച്ചു. റേഷന്‍കടകളില്‍ നേരി’െത്തി സാധനം കൈപ്പറ്റാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ക്ക് ഓ’ോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ വീ’ിലെത്തിച്ചുകൊടുക്കു ‘ഒപ്പം’ പദ്ധതി നടപ്പിലാക്കി. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപ നിരക്കില്‍ ഉച്ചഭക്ഷണം ലഭ്യമാക്കു 50 സുഭിക്ഷാഹോ’ലുകള്‍ പൊതുവിതരണ വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുു.
കേന്ദ്രസര്‍ക്കാരിന്റെ
അനുമോദനം
100 ശതമാനം റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കു പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞ ആദ്യ സംസ്ഥാനമാണ് കേരളം. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പ’ികയില്‍ കേരളത്തിന് മുറോന്‍ കഴിഞ്ഞതില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ച ഒരു ഘടകമാണ് സംസ്ഥാനത്തെ മികച്ച നിലവാരത്തിലുള്ള പൊതുവിതരണ സമ്പ്രദായം. റൂ’് ഒപ്റ്റിമൈസേഷന്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ ശൃംഖലയുടെ മെച്ചപ്പെ’ പ്രവര്‍ത്തനം പരിഗണിച്ച് 2024 ഡിസംബര്‍ 5ന് ന്യൂഡല്‍ഹിയില്‍ നട ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രശസ്തിപത്രം കേരള സര്‍ക്കാരിന് സമ്മാനിക്കുകയുണ്ടായി. മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങുമായി ബന്ധപ്പെ’ പ്രവര്‍ത്തനങ്ങളിലും കേരളം ഓം സ്ഥാനത്താണ്.
വിപുലമായ
വിപണി ഇടപെടല്‍
രാജ്യത്ത് മറ്റെങ്ങും കാണാന്‍ കഴിയാത്ത വിപുലമായ വിപണി ഇടപെടല്‍ ശൃംഖലയാണ് സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുത്.
സപ്ലൈകോ
1634 വില്‍പനശാലകള്‍
915 മാവേലി സ്റ്റോറുകളും
588 സൂപ്പര്‍മാര്‍ക്കറ്റുകളും
6 ഹൈപ്പര്‍മാര്‍ക്കറ്റുകളും
88 മെഡിക്കല്‍ സ്റ്റോറുകളും
13 പെട്രോള്‍ ബങ്കുകളും
മൂ് എല്‍.പി.ജി ഔ’് ലെറ്റുകളും
21 മൊബൈല്‍ മാവേലി സ്റ്റോറുകളും
നിത്യോപയോഗ സാധനങ്ങളെല്ലാം ത െപൊതുവിപണിയേക്കാളും കുറഞ്ഞവിലയ്ക്ക് ഈ വില്‍പനശാലകളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുു. 2016 മെയിലെ സബ്സിഡി വിലയില്‍ മാറ്റമില്ലാതെ (പൊതുവിപണിയില്‍ ലഭ്യമാകുതിന്റെ ഏകദേശം പകുതി വിലയ്ക്ക്) 13 ഇനം അവശ്യസാധനങ്ങള്‍ 2024 ഫെബ്രുവരി വരെ സപ്ലൈകോയുടെ ഔ’് ലെറ്റുകള്‍ വഴി നല്‍കിവു. രാജ്യത്തെങ്ങും വര്‍ധിച്ച തോതിലുണ്ടായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍, വാങ്ങല്‍ വിലയിലുള്ള വ്യത്യാസംകൂടി പരിഗണിച്ച് അടുത്ത കാലത്ത് ഈ വിലകള്‍ പരിഷ്‌ക്കരിച്ചെങ്കിലും ശരാശരി 35 ശതമാനം സബ്സിഡിയിലാണ് ഈ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുത്.
ഉപഭോക്തൃ സംരക്ഷണം
ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കി ഉപഭോക്താക്കളുടെ പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുതിനുള്ള നടപടി സ്വീകരിക്കും. എല്ലാ ജില്ലകളിലും മീഡിയേഷന്‍ സെല്ലുകള്‍ ആരംഭിച്ചു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് വെബ്സൈറ്റ് ആരംഭിച്ചു. ഇ-ദാഖില്‍ സംവിധാനം നടപ്പിലാക്കിയതിലൂടെ ഓലൈനായി പരാതി സമര്‍പ്പിക്കുവാനുള്ള സൗകര്യം കേരളത്തില്‍ ലഭ്യമാക്കി. ഉപഭോക്തൃ ബോധവല്‍ക്കരണത്തിനായി സഞ്ചരിക്കു പ്രദര്‍ശന സംവിധാനം ‘ദര്‍പ്പണം’ ആരംഭിച്ചു. ഉപഭോക്തൃ സംരക്ഷണം, ഉപഭോക്തൃ ബോധവല്‍ക്കരണം, സുസ്ഥിര/ഹരിത ഉപഭോക്തൃ സംസ്‌കാരം എിവയിലൂിയ കേരളത്തിന്റെ തനത് ഉപഭോക്തൃ നയരേഖ പ്രകാശനം ചെയ്തു. ഇടുക്കി, പാലക്കാട്, കോ’യം എീ ജില്ലകളിലെ സി.ഡി.ആര്‍.സി കെ’ിടങ്ങള്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സ്‌കൂളുകളില്‍ കസ്യൂമര്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും കോളേജുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുു.
മള്‍’ി ലെവല്‍ മാര്‍ക്കറ്റിങ്ങ് / ഡയറക്ട് സെല്ലിംഗ് കമ്പനികളെ നിയന്ത്രിക്കുതിന് മോണിറ്ററിങ്ങ് അതോറിറ്റി രൂപീകരിച്ചു. ഡയറക്ട് സെല്ലിങ്ങ് മാര്‍ക്കറ്റിങ്ങ് മാര്‍ഗരേഖ പ്രകാശനം, ഡയറക്ട് സെല്ലിങ്ങ് കമ്പനികള്‍ക്ക് ഓലൈനായി രജിസ്ട്രേഷന്‍ നടത്താന്‍ കഴിയു വെബ് പോര്‍’ല്‍, ഉപഭോക്തൃ ബോധവല്‍ക്കരണ വീഡിയോ പ്രകാശനം മുഖ്യമന്ത്രി ഫെബ്രുവരി 19ന് നിര്‍വഹിച്ചു.
ലീഗല്‍ മെട്രോളജി
എറണാകുളം സെന്‍ട്രല്‍ ലബോറ’റിയില്‍ തെര്‍മ്മോമീറ്റര്‍ കാലിബറേഷന്‍ ലബോറ’റി, ഫ്ളോമീറ്റര്‍ കാലിബറേഷന്‍ ലബോറ’റി, സ്പിഗ്മോമാനോമീറ്റര്‍ കാലിബ്രേഷന്‍ ലബോറ’റി, വാ’ര്‍ മീറ്റര്‍ കാലിബറേഷന്‍ ലബോറ’റി എിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളത്ത് ഗോള്‍ഡ് അസ്സെയിങ് ലാബിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭ്യമാക്കുതിനുള്ള നടപടികള്‍ അന്തിമഘ’ത്തിലാണ്.
ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുതിലേക്കായി ‘സുതാര്യം’ മെബൈല്‍ ആപ്ലിക്കേഷന്റെ നവീകരിച്ച് പുറത്തിറക്കി. വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യുതിനുള്ള അപേക്ഷയും ഫീസും ഓലൈനായി സമര്‍പ്പിക്കുതിനുള്ള സോഫ്റ്റവെയര്‍ മോഡ്യൂള്‍ ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച് ന്യൂനത പരിഹരിക്കുതിനുള്ള ജാഗ്രത പദ്ധതി, പെട്രോള്‍ / ഡീസല്‍ ബങ്കുകള്‍ പരിശോധിച്ച് ന്യൂനത പരിഹരിക്കുതിനുള്ള ക്ഷമത പദ്ധതി എിവ വിജയകരമായി നടപ്പാക്കി. കോ’യം, കാസര്‍ഗോഡ്, വയനാട് ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമഘ’ത്തിലാണ്. പാലക്കാട് ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.
പ്പൂ കായികകേരളം
വി. അബ്ദുറഹിമാന്‍
കായിക, വഖ്ഫ്, ഹജ്ജ് വകുപ്പ് മന്ത്രി
അടിസ്ഥാന സൗകര്യ വികസനവും ആധുനിക സൗകര്യങ്ങളും ഒരുക്കി കേരളത്തിന്റെ കായികരംഗം കുതിക്കുകയാണ്. എല്ലാവിഭാഗം കായികതാരങ്ങളെയും ചേര്‍ത്തുപിടിച്ചും രാജ്യ, രാജ്യാന്തര സഹകരണം ഉറപ്പാക്കിയുമാണ് പ്രവര്‍ത്തനം. എല്ലാവര്‍ക്കും സ്പോര്‍ട്സ്, സ്‌കൂള്‍തലം മുതല്‍ കായികവികസനം, ഉതനിലവാരമുള്ള കായികതാരങ്ങളെ വളര്‍ത്തുക, കായിക സമ്പദ?വവസ്ഥ വളര്‍ത്തുക എീ ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് 2023 ല്‍ കായികനയം രൂപീകരിച്ചത്.
കായിക ഉച്ചകോടി സംഘടിപ്പിക്കു ആദ്യ സംസ്ഥാനമായി കേരളം മാറി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ആദ്യ അന്തര്‍ദേശീയ കായിക ഉച്ചകോടിയില്‍ എ’് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. 5050 കോടിയുടെ നിക്ഷേപത്തിന് സമ്മിറ്റില്‍ ധാരണയായി. സ്പോട്സ് ഇക്കോണമി മിഷന്‍ എ പുരോഗമനപരമായ കാഴ്ചപ്പാടും നയം മുാേ’ുവെക്കുു. സ്പോര്‍ട്സ് കൗസിലുകള്‍ പുനഃസംഘടിപ്പിച്ചു. 2000 ലെ സ്പോര്‍ട്സ് ആക്ട് ഭേദഗതി ചെയ്തു.
അടിസ്ഥാന സൗകര്യ വികസനം
3500 കോടിയുടെ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ കായികമേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുു. വയനാട് ജില്ലാ സ്റ്റേഡിയം പൂര്‍ത്തിയായി. 10 ജില്ലകളില്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മാണം പുരോഗമിക്കുു. പൂര്‍ത്തീകരിച്ചതും പ്രവൃത്തി പുരോഗമിക്കുതുമായ 354 സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും ഉണ്ട്. 24 കായികസമുച്ചയങ്ങള്‍ പൂര്‍ത്തിയായി. ജി. വി. രാജ സ്പോര്‍ട്സ് സ്‌കൂളില്‍ 30 കോടി രൂപയുടെയും കണ്ണൂര്‍, കുംകുളം സ്പോര്‍ട്സ് ഡിവിഷനുകളില്‍ 10 കോടിയുടെ വീതവും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. 10 കോടിചെലവ് വരു പുതിയ മൂ് ഹോസ്റ്റലുകളുടെ നിര്‍മ്മാണം പുരോഗമിക്കുു . ജി വി രാജയിലും തൃശൂരും സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചു. തിരുവനന്തപുരം വാന്റോസ് ജംങ്ഷനില്‍ കായികഭവന്‍ ആസ്ഥാന മന്ദിരം നിര്‍മ്മാണം പുരോഗമിക്കുു.
കായികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും പരിപാലനത്തിനുമാണ് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ രൂപീകരിച്ചത്.
ഒരു പഞ്ചായത്ത് ഒരു കളിക്കളം
മുഴുവന്‍ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളമാണ് പദ്ധതിലക്ഷ്യം. ആദ്യഘ’ം 124 പഞ്ചായത്തിലാണ് കളിക്കളം ഒരുക്കുത്. നാല് കളിക്കളങ്ങള്‍ പൂര്‍ത്തിയായി. 65 സ്ഥലങ്ങളില്‍ പ്രവൃത്തി തുടങ്ങി. സംസ്ഥാനത്ത് ആദ്യമായി കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതല സ്പോര്‍ട്സ് കൗസിലുകള്‍ രൂപീകരിച്ചു.
നൂതന സങ്കേതങ്ങളുടെ പ്രയോഗം
കായികരംഗത്തെ വ്യാജ സര്‍’ിഫിക്കറ്റ് തടയാന്‍ ഇ-സര്‍’ിഫിക്കറ്റ് സംവിധാനം നടപ്പാക്കി. സ്പോര്‍ട്സ് സ്‌കൂള്‍ സെലക്ഷന് ബയോ മെക്കാനിക്സ് അവലംബിച്ച് തുടങ്ങി. കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റിയൂ’് ആരംഭിക്കാന്‍ പ്രാഥമിക പ്രവൃത്തികള്‍ക്ക് 2 കോടി രൂപ അനുവദിച്ചു. ഇ-സ്പോര്‍ട്സ് ഹബ്ബുകളും സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ജി വി രാജ, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എീ സ്പോര്‍ട്സ് സ്‌കൂളുകള്‍ കായിക വകുപ്പ് ഏറ്റെടുത്തു.സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം 6-ാം ക്ലാസ് മുതലാക്കി.
കായിക പരിശീലന പദ്ധതികള്‍
അഞ്ച്വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം കു’ികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുതിനുള്ള ഗോള്‍ പദ്ധതി ആരംഭിച്ചു. ആദ്യഘ’ം 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി.
അത്ലറ്റിക്സ് പരിശീലനത്തിന് സ്പ്രിന്റ് ജൂഡോ പരിശീലനത്തിന് ജൂഡോക്കോ, ബോക്സിങ്ങ് പരിശീലനത്തിന് പഞ്ച്, ബാസ്‌ക്കറ്റ്ബോള്‍ പരിശീലനത്തിന് ഹൂപ്സ് പദ്ധതികള്‍ ആരംഭിച്ചു. വ’ിയൂര്‍ക്കാവ് ഷൂ’ിംഗ് റേഞ്ചില്‍ ഷൂ’ിംഗ് അക്കാദമിയും തിരുവനന്തപുരം കുമാരപുരത്ത് ടെീസ് അക്കാദമിയും പ്രവര്‍ത്തനം ആരംഭിച്ചു. 7, 8 ക്ലാസുകളിലെ 30 കു’ികളെ വീതം ഉള്‍പ്പെടുത്തി തൃശൂര്‍ കുംകുളത്ത് സ്പോര്‍ട്സ് ഡിവിഷന്‍ തുടങ്ങി. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം എിവിടങ്ങളിലായി മൂ് ഫുട്ബോള്‍ അക്കാദമികള്‍ ആരംഭിച്ചതില്‍ രണ്ടെണ്ണം പെകു’ികള്‍ക്കു മാത്രമാണ്.
ഒരു സ്‌കൂള്‍ ഒരു ഗെയിംതിരഞ്ഞെടുത്ത സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒരു കായിക ഇനം നിശ്ചയിച്ച് ആവശ്യമായ കായികോപകരണങ്ങള്‍ നല്‍കി വരുു. ആദ്യ ഘ’ം 80 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കി.
പ്രൈമറി വിദ്യാര്‍ഥികളുടെ ശാരീരിക-മാനസിക കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമി’് ഹെല്‍ത്തി കിഡ്സ് പദ്ധതി 30 സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിച്ചു.
അഭിമാനതാരങ്ങള്‍ക്ക്
ആദരം, കൈത്താങ്ങ്
ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഹോക്കി താരം ശ്രീജേഷിന് രണ്ട് കോടി രൂപയും സര്‍ക്കാര്‍ ജോലിയില്‍ പ്രമോഷനും നല്‍കി. കോമവെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍, ശ്രീ ശങ്കര്‍, ട്രീസ ജോളി എിവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചു. ഒളിമ്പിക്സ് മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡ്രറികിന് സംസ്ഥാന സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കി. സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ കെ പി രാഹുലിന് 15 ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ചു നല്‍കി. രാഹുലിന് വിദ്യാഭ്യാസ വകുപ്പില്‍ ക്ലര്‍ക്ക് ജോലിയും നല്‍കിയിരുു. ഫുട്ബോള്‍ താരം ആര്യശ്രീക്ക് 10 ലക്ഷം രൂപ അനുവദിച്ച് വീട് നിര്‍മ്മിച്ചു. ദേശീയ ഗെയിംസില്‍ ട്രിപ്പിള്‍ജമ്പ് സ്വര്‍ണ്ണം നേടിയ വി ഷീനയ്ക്ക് വീട് നിര്‍മ്മിക്കാന്‍ 18 ലക്ഷം രൂപ അനുവദിച്ചു.
അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ 1600 രൂപയായും കുടുംബ വാര്‍ഷിക വരുമാനപരിധി ഒരുലക്ഷം രൂപയായും വര്‍ധിപ്പിച്ചു. അവശത അനുഭവിക്കു 26 സര്‍ക്കസ് കലാകാരരെ കൂടി 1600 രൂപ നല്‍കി ഇതില്‍ ഉള്‍പ്പെടുത്തി. കോവിഡ് കാലത്ത് 1750 കു’ികള്‍ക്ക് കായികപോഷണ ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കി.
സ്പോര്‍ട്സ് ക്വാ’ നിയമനം
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സ്‌പോര്‍ട്‌സ് ക്വാ’യില്‍ റെക്കോഡ് നിയമനം നടു. ഈ കാലയളവില്‍ 960 കായികതാരങ്ങള്‍ക്കാണ് നിയമനം നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാര്‍ 580 പേര്‍ക്ക് നിയമനം നല്‍കി. ഈ ഗവമെന്റ് സ്‌പോര്‍ട്‌സ് ക്വാ’ നിയമനത്തിനുള്ള 2010-14 റാങ്ക് ലിസ്റ്റില്‍ നി് 65 പേര്‍ക്ക് കൂടി നിയമനം നല്‍കി. 2017-23 ല്‍ സ്‌പോര്‍ട്‌സ് ക്വാ’യില്‍ പൊലീസില്‍ 168 പേര്‍ക്കും കെഎസ്ഇബിയില്‍ 61 പേര്‍ക്കും നിയമനം നല്‍കി. സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ ജോലിയില്ലാതിരു 11 പേര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കി. കേരളത്തില്‍ നട ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം മെഡല്‍ നേടിയ 83 കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുമെ് കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുു. എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ എല്‍ ഡി സി തസ്തികയില്‍ നിയമിച്ചു. സംസ്ഥാന പ’ിക് സര്‍വീസ് കമ്മിഷന്‍ നിയമനങ്ങളില്‍ ഒരു ശതമാനം കായിക താരങ്ങള്‍ക്ക് സംവരണം ചെയ്യാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു.

ന്യൂനപക്ഷ ക്ഷേമം

വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡ ന്‍സ് പരിശീലന പരിപാടി. വിധവകള്‍ക്ക് ഭവന പുനരുദ്ധാരണ പദ്ധതിയില്‍ നടപ്പുവര്‍ഷം 710 പുതിയ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യത്തിന് അനുമതി.
സ്പില്‍ ഓവര്‍ വിഭാഗത്തില്‍ 515 വീടുകള്‍ പൂര്‍ത്തീകരിച്ചു. ജമവേംമ്യ ടീരശമഹ ഘശളല ംലഹഹില ൈുൃീഴൃമാാല 50 ലക്ഷം രൂപ ചെലവഴിച്ചു
സ്‌കോളര്‍ഷിപ്പുകള്‍
2024-25 സാമ്പത്തികവര്‍ഷം
പോളിടെക്നിക്കുകളില്‍ മൂു വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കുള്ള എ.പി.ജെ അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പ് – 677 വിദ്യാര്‍ഥികള്‍ക്കായി 40.62 ലക്ഷം രൂപ നല്‍കി.
ബിരുദ, പി.ജി, പ്രൊഫഷണല്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് – 9022 വിദ്യാര്‍ത്ഥിനികള്‍ക്കായി 7.46 കോടി രൂപ നല്‍കി
പ്രൈവറ്റ് ഐ.ടി.ഐ / ഐ.ടി.സി ഫീ-റീ ഇംപേഴ്സ്മെന്റ് സ്‌കീം- 3943 വിദ്യാര്‍ഥികള്‍ക്കായി 3.96 കോടി രൂപ ചെലവഴിച്ചു. നൈപുണ്യപരിശീലന പരിപാടിക്ക് 90 ലക്ഷം രൂപ
സി.എ, സി.എം.എ, സി.എസ് സ്‌കോളര്‍ഷിപ്പ 384 കു’ികള്‍ക്കായി 57.67 ലക്ഷം രൂപ നല്‍കി.
യു.ജി.സി, സിഎസ്.ഐ.ആര്‍, നെറ്റ് – കോച്ചിംഗ് 550 വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ലക്ഷം രൂപ ചിലവഴിച്ചു.
ഐ ഐ ടി, ഐ.ഐ.എം, ഐ.ഐ.എം.സി, ഐ.എം.എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 50,000 രൂപ നല്‍കു സ്‌കോളര്‍ഷിപ്പ് പദ്ധതി. 36 വിദ്യാര്‍ഥികള്‍ക്കായി 18 ലക്ഷം രൂപ നല്‍കി.
നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സ് പഠിതാക്കള്‍ക്ക് നല്‍ മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്- 402 പേര്‍ക്കായി 60.78 ലക്ഷം രൂപ നല്കി.
എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടുവര്‍ക്കും ബിരുദം 80% മാര്‍ക്ക്, പി.ജി 75% മാര്‍ക്ക് നേടി വിജയിക്കുവര്‍ക്കും നല്‍കു പ്രൊഫ : ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് 4815 വിദ്യാര്‍ഥികള്‍ക്കായി 524 ലക്ഷം രൂപ ചിലവഴിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കു 33 വിദ്യാര്‍ത്ഥികള്‍ക്കായി 5.55 ലക്ഷം രൂപ നല്‍കി.
വിദേശ സര്‍വ്വകലാശാലകളില്‍ ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി കോഴ്സുകളില്‍ പഠിക്കുവര്‍ക്കായി 170 ലക്ഷം വകയിരുത്തിയ പദ്ധതി പ്രകാരം 30 കു’ികള്‍ക്കായി 144.26 ലക്ഷം രൂപ ഇതുവരെ നല്‍കി
ഇബ്രാഹിം സുലൈമാന്‍ സേ’ു – ഉറുദു സ്‌കോളര്‍ഷിപ്പ്-ഉറുദു ഓം ഭാഷയായി പഠിച്ച് ഫുള്‍ എ പ്ലസ്’ നേടിയ എസ്.എസ്.എല്‍.സി – വിദ്യാര്‍ഥികള്‍ക്കും ഉറുദു രണ്ടാം ഭാഷയായി ഫുള്‍ എ പ്ലസ് നേടിയ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും നല്‍കുു. 384 കു’ികള്‍ക്ക് 3.84 ലക്ഷം രൂപ നല്‍കി.
മാര്‍ഗദീപം സ്‌കോളര്‍ഷിപ്പ്-20 കോടി രൂപ വകയിരുത്തിയതില്‍ 1,21,667 കു’ികള്‍ക്കായി 18.25 കോടി രൂപ വിതരണം ചെയ്തു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ നല്‍കുതിന് സമന്വയം പദ്ധതി. ഇതിനായി രജിസ്ട്രേഷന്‍ ഡ്രൈവുകള്‍ നടുവരുു.
പി എം ജെ വി കെ പദ്ധതിയില്‍ 37 പ്രോജക്ടുകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ 49 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുതിന് പരിശീലനം നല്‍ു. ഇപ്പോള്‍ 24 പരിശീലന കേന്ദ്രങ്ങളും 27 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന 15 ലേറെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുു. സര്‍ക്കാര്‍ ഗ്യാരണ്ടി 50 കോടിയില്‍ നി് 100 കോടിയായി ഉയര്‍ത്തി. വായ്പാതുക നാല് ഇര’ിയായി വര്‍ധിപ്പിച്ചു. അന്യാധീനപ്പെ’ വഖഫ് സ്വത്തുക്കള്‍ വീണ്ടെടുത്തു വരുു. പുതുതായി 245 ആസ്തികള്‍ വീണ്ടെടുത്തു.
ഹജ്ജ് തീര്‍ത്ഥാടനം
കണ്ണൂരില്‍ പുതിയ എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷവും ബജറ്റില്‍ ഹജജ് തീര്‍ത്ഥാടനത്തിനായി ഒരു കോടി രൂപ വീതം അനുവദിച്ചു. കോഴിക്കോട് ഹജ്ജ് ഹൗസിനോട് ചേര്‍് 8.2 കോടി രൂപ ചെലവഴിച്ച് വനിതാ ‘ോക്ക് നിര്‍മ്മിച്ചു. കണ്ണൂരില്‍ ഹജ് ഹൗസ് നിര്‍മ്മാണം പരിഗണനയില്‍.
മദ്രസാ അധ്യാപക പെന്‍ഷന്‍, ക്ഷേമനിധി അംഗങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 1500 രൂപ മുതല്‍ 7500 രൂപ വരെയാണ് ലഭിക്കുത്. അവശത പെന്‍ഷന്‍ പ്രതിമാസം 1000 രൂപവീതം നല്‍കുു.